Pages

Thursday, June 16, 2016

MISSING FUEL STATION SUPERVISOR WAS FOUND MURDERED

MISSING FUEL STATION SUPERVISOR WAS FOUND MURDERED
ഒമാനിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ

The missing fuel station supervisor, John Philip, was found murdered at a place near Ibri at around 7pm on Wednesday.Philip, an Indian expat, was the supervisor of a petrol pump located on the Ibri-Buraimi road. He was missing since Friday night. He was doubling up as an attendant on the day of the incident.About RO5,000 was also missing from the petrol pump's safe box.A colleague had filed robbery and missing complaints with the Hafeet police station in Buraimi after Philip’s resident card and his mobile phone were found in the office room. His colleague found a tissue paper with blood stains and CCTV system destroyed. The incident was first brought to the notice of authorities by another attendant the next day.The victim hails from Kerala and had been working in Oman for 13 years.
മോഷണശ്രമം ചെറുക്കുന്നതിനിടെ കോട്ടയം സ്വദേശിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് ഒമാന്‍ സ്വദേശികള്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പോലീസ് ആണ് അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചത്. കേസില്‍ അന്വേഷണം തുടരുന്നതായി പോലീസ് വ്യക്തമാക്കി. കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
തനാമിനും ഫഹുദീനും ഇടയ്ക്ക് മസ്രൂക്ക് എന്ന സ്ഥലത്ത് നിന്നാണ് ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് ജോണ്‍ ഫിലിപ്പിനെ കാണാതായത്. പോലീസ് അന്വേഷണംപുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് ജോണ്‍ മാത്രമേ പമ്പില്‍ ഉണ്ടായിരുന്നുള്ളൂ.രാത്രി പത്തിന് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഓഫീസിലേക്ക് കയറിയ ജോണിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 5000 റിയാലും പമ്പില്‍ നിന്ന് നഷ്ടപ്പെട്ടു. ജോണ്‍ ഫിലിപ്പന്റെ റസിഡന്‍സ് കാര്‍ഡും മൊബൈല്‍ ഫോണും ഓഫിസില്‍ നിന്നു കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സനീനയിലെ പെട്രോള്പമ്പില്നിന്ന് ജോണ്ഫിലിപ്പിനെ കാണാതാകുന്നത്. മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതുന്നു. 'ടൈംസ് ഓഫ് ഒമാന്‍' പത്രത്തിലെ വാര്ത്ത കണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമാണ് നാട്ടിലറിയിച്ചത്. ഹഫീത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇബ്രിതമാനിന് സമീപം മസ്രൂക്കില്അദ്ദേഹത്തെ മരിച്ച നിലയില്കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് വിവരം.. രണ്ടാഴ്ച മുമ്പാണ് അവധിക്കാലം ആഘോഷിച്ച് അരീപ്പറമ്പ് ചെന്നീര്ക്കര താഴെ ബിനോയിയും മക്കളും ഒമാനില്നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ വര്ഷം ഒമാന്സന്ദര്ശിച്ച ഇവര്കുടുംബവിസ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണയും പോയത്. അല്ലെങ്കില്ജോണ്ഇത്തവണ നാട്ടിേെലത്തണ്ടതായിരുന്നു. പ്ളസ്ടു വിദ്യാര്ഥിയായതിനാല്മകന്റോണക് നേരത്തെ മടങ്ങി. ബിനോയിയും മകള്ആന്മരിയയും പിന്നീടാണ് വന്നത്.പന്ത്രണ്ടു വര്ഷം മുമ്പാണ് ജോണ്ഇബ്രി-ബുറൈമി റോഡില്സനീനയിലെ അല്മഹാ പെട്രോള്പമ്പില്സൂപ്പര്വൈസറായത്. മസ്കറ്റില്നിന്ന് 400 കിലോമീറ്റര്അകലെ ഉള്പ്രദേശത്താണ് സ്ഥലം. കാണാതാകുമ്പോള്ജോണ്പമ്പില്ഒറ്റയ്ക്കായിരുന്നു. ഈവനിങ് ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഓഫീസിലേക്ക് കയറുമ്പോഴായിരുന്നു കവര്ച്ചക്കാര്ആക്രമിച്ചതെന്നറിയുന്നു. സി.സി.ടി.വി. ക്യാമറകളും 5000 റിയാലും നഷ്ടപ്പെട്ടിരുന്നു
Prof. John Kurakar

No comments: