Pages

Monday, February 23, 2026

കുടിവെള്ളം ജീവജലം മുഖവുര JOHN KURAKAR

 

കുടിവെള്ളം  ജീവജലം

മുഖവുര


 

ജലം ജീവന്റെ ഉറവിടമാണ്എന്ന സത്യത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. “കുടിവെള്ളം ജീവജലംഎന്ന പുസ്തകം, ജലത്തിന്റെ മഹത്വവും അതിന്റെ അനിവാര്യതയും സമൂഹബോധത്തോടെ അവതരിപ്പിക്കുന്ന 22 ലേഖനങ്ങളുടെ സമാഹാരമാണ്.

മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും ജലം അത്യന്താപേക്ഷിതമാണ്. ശരീരാരോഗ്യത്തിനും പരിസ്ഥിതിസമത്വത്തിനും സാമൂഹിക നീതിക്കും ജലം നിർണായക ഘടകമാണ്. എന്നാൽ ഇന്ന് ലോകമെമ്പാടും കുടിവെള്ള ക്ഷാമവും ജലമലിനീകരണവും വലിയ വെല്ലുവിളികളായി ഉയർന്ന് നിൽക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും, ജലസംരക്ഷണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്യുകയാണ് ഗ്രന്ഥത്തിന്റെ ലക്ഷ്യം.

ലോക ജലദിനമായ മാർച്ച് 22-ന് പുസ്തകം പ്രസിദ്ധീകരിക്കുന്നത് അതീവ പ്രസക്തമാണ്. ജലം ആരോഗ്യത്തിനും മനുഷ്യഗൗരവത്തിനും അനിവാര്യമായ ഘടകമാണെന്ന തിരിച്ചറിവിലാണ് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് സംരംഭവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പാലിയേറ്റിവ് പരിചരണത്തിന്റെ ഹൃദയത്തിൽ കരുണയും കരുതലും സ്ഥാനംപിടിക്കുന്നതുപോലെ, ശുദ്ധജലവും മനുഷ്യജീവിതത്തിന്റെ അടിസ്ഥാനാവകാശമാണ്.

 

.സ്നേഹം ശൂന്യമായി  കൊണ്ടിരിക്കുന്നതും  അനുകമ്പ  കെട്ടുപോയിരിക്കുന്നതുമായ  ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് .രോഗികളെയും അവഗണിക്കപ്പെട്ടവരുടെയും  ചേർത്ത് നിർത്തുകയും അവരുടെ ആത്മീകവും  ഭൗതീകവുമായ  ആവശ്യത്തിനുവേണ്ടി  പ്രവർത്തിക്കുകയും  ചെയ്യുന്ന  സംഘടനയാണ്  2011   ആരംഭിച്ച  കേരളം പാലിയേറ്റിവ്  കെയർ ഇനിഷ്യേറ്റിവ് .

പുസ്തകത്തിലെ ഓരോ ലേഖനവും വായനക്കാരനെ ചിന്തിപ്പിക്കുകയും പ്രവർത്തിയിലേക്ക് നയിക്കുകയും ചെയ്യും എന്നുറപ്പുണ്ട്. ജലസംരക്ഷണവും ജലസൗഹൃദ ജീവിതശൈലിയും നമ്മുടെ സാമൂഹിക ഉത്തരവാദിത്വമായി മാറട്ടെ.ഇന്ന് മനുഷ്യൻ പുരോഗതിയുടെ പേരിൽ നദികളെ മുറിവേൽപ്പിക്കുകയും

കിണറുകളെ ശൂന്യമാക്കുകയുംമഴയെ മറക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ, പുസ്തകം ഒരു വിളക്കായി നിൽക്കട്ടെ ഗ്രന്ഥം വായനക്കാരന്റെ മനസ്സിൽ ഒരു തുള്ളി ജലമെന്നപോലെ വീണു ഒരു നദിയായി ഒഴുകട്ടെകുടിവെള്ളം ജീവജലംഎന്ന ഗ്രന്ഥം ജലത്തിന്റെ വില മനസ്സിലാക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ; വരുംതലമുറകൾക്ക് ശുദ്ധജലം സംരക്ഷിച്ച് കൈമാറാനുള്ള പ്രതിജ്ഞയായി ഇത് മാറട്ടെ.

സ്നേഹപൂർവ്വം,

(ഒപ്പ്)

 

പ്രൊഫ്, ജോൺ കുരാക്കാർ

 

 

 

 

നമ്മുടെ ആരോഗ്യ മേഖല നമ്പർ ഒൺ ആണോ ? പ്രൊഫ്. ജോൺ കുരാക്കാർ

 

നമ്മുടെ ആരോഗ്യ  മേഖല
  നമ്പർ  ഒൺ  ആണോ ?

പ്രൊഫ്. ജോൺ കുരാക്കാർ

കേരളത്തിലെ ആരോഗ്യ സംവിധാനം ഉന്നത നിലവാരം ഉള്ളത് തന്നെയാണ്. അതിൽ തർക്കമില്ല. ലോകത്തിലെ ആരോഗ്യമേഖലയിൽ തന്നെ കേരളം മികച്ചതാണ് .ഇവിടുത്തെ  ആരോഗ്യമേഖല നമ്പർ  ഒൺ  ആണെങ്കിൽ  ജനസേവകർ ചികിത്സക്ക്  വിദേശരാജ്യങ്ങൾ എന്തിനു തേടണം?  സർക്കാർ ആശുപത്രികളിലിലെ  ആരോഗ്യ പ്രവർത്തകരുടെ  അനാസ്ഥ  പ്രകടമാകുന്ന  നിരവധി സംഭവങ്ങൾ  നിരന്തരം   നിരന്തരം  ഉണ്ടായികൊണ്ടിരിക്കുകയാണ് .

സ്ത്രക്രിയാ ണം റ്റി കുടുങ്ങിതുകൊണ്ടു മാത്രം രോഗിക്കു പ്രത്യാഘാങ്ങളൊന്നുമുണ്ടാകില്ല. 50 കൊല്ലം വിടെ രുന്നാലും കുപ്പമില്ല.” സ്ത്രക്രിയ്ക്കിടെ റ്റി ത്രി കുടുങ്ങി സംത്തി പ്പു ണ്ടാനം മെഡിക്ക കോജി ഗൈക്കോജി വിഭാഗം മേധാവിയായിരുന്ന ഡോ. ​ളിതാംബി ന്നലെ നിസാമായി ഞ്ഞ വാക്കുളാണ്.

തെങ്കിലും പ്രമുരുടെയോ സ്വന്തം കുടുംബാംങ്ങളുടെയോ കാര്യത്തി തുന്നെ യുമോ? പാപ്പെട്ട രോഗിളോടുള്ള ദാസീ മ്മുടെ രോഗ്യമേയുടെ മുമുദ്രയെന്നു യുന്നില്ല. ക്ഷേ, സ്ത്രക്രിയാ പിവിനെ നിസാത്കരിക്കാനുള്ള ഭ്യാസം, ഡോക്‌​മാ പ്രതിസ്ഥാത്തു രുന്ന കേസുളി രോഗിക്കു നീതി കിട്ടില്ലെന്ന, ന്പുള്ള പൊതുബോത്തെ ട്ടിയുപ്പിക്കും. പ്പോ രം ചെയ്തുകൊണ്ടിരിക്കുന്ന ഡോക്‌​മാരോടുള്ള ങ്ങളുടെ മീത്തെയും തു ബാധിക്കും. കാങ്ങ രോഗിക്കുമുണ്ടെന്ന് ക്കരുത്.

ഡോക്‌​മാരുടെ വും രോഗിളുടെ യായും നുഷ്യത്വമായി രിരിക്കേണ്ടതാണ്. ക്ഷേ, ഡോക്‌​മാരുടേതു ജീവിവും രോഗിളുടേതു ജീനുമായി ന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് രോഗിളുടെ യായ്ക്കാണു മു കേണ്ടത്. തി റ്റവും പുതിത്, പ്പു ണ്ടാനം മെഡിക്ക കോജി ഞ്ചു ഷം മുന്പ് സ്ത്രക്രിയ്ക്കു വിധേയാ സ്ത്രീയുടെ റ്റി 10 സെന്റിമീറ്റ ലുപ്പമുള്ള ത്രി ന്നുച്ചതാണ്.

റ്റി മു ണ്ടെത്തിതിനെ തുന്നാണ് 2021 മേയി സ്ത്രക്രി ത്തിത്. ന്നുമു വേതുങ്ങിയെങ്കിലും കാണം ണ്ടുപിടിച്ചില്ല. ഴിഞ്ഞദിങ്ങളി മൂത്രത്തിലൂടെ ക്തം രാ തുങ്ങിയതോടെ ത്തി ക്സ്റേപരിശോധനയിലാണ് ത്രി ണ്ടുപിടിച്ചത്. തു വാത്തയാപ്പോഴാണ് സ്ത്രക്രി ന്ന ത്തെ കുപ്പു മേധാവിയായിരുന്ന ഡോക്‌​ ത്ര ഗൗമുള്ള കാര്യല്ലെന്നു സ്ഥാപിക്കാ ശ്രമിച്ചത്. മാത്രല്ല, തിനു മുന്പെന്നോ ത്തി സ്ത്രക്രിയി സംവിച്ച പിവാകാമെന്ന സൂയും കി.

ക്ഷേ, വാദം നിനിക്കില്ലെന്നു ണ്ടാണോന്നറിയില്ല, മെഡിക്ക കോജ് ധികൃന്നെ സ്ത്രക്രി ത്തി ഡോക്‌​ ഷാഹിയെ ജിസ്റ്ററിനിന്നു ണ്ടെത്തി വാത്താമ്മേനം ത്തി. ഡോക്‌​മാക്കു കൈക്കൂലി കിയെന്നും രോഗിയുടെ ന്ധുക്ക രോപിച്ചിട്ടുണ്ട്. മെഡിക്ക കോജിലെ ഡോക്‌​മാരി രും സ്ത്രക്രിയ്ക്കു മുന്പ് കൈക്കൂലി വാങ്ങുന്നരാണെന്നത് സ്യമൊന്നുല്ല.ഴിഞ്ഞദിസം, നെടുങ്ങാട് ജില്ലാ ശുത്രിയി പ്ര സ്ത്രക്രിയ്ക്കിടെ കുഞ്ഞ് രിച്ചെന്ന രോത്തി ഡോ. ​ബിന്ദു സുന്ദറിനു സ്ഥലംമാറ്റം കി പ്രശ്നം തുക്കാ ശ്രമിച്ചെങ്കിലും പ്രതിഷേധം ത്തതോടെയാണ് സ്പെ ണ്ടാത്. ക്കും കൈക്കൂലി കൊടുത്തെന്നാണ് രോണം. തേ ശുത്രിയി പ്ര സ്ത്രക്രിയ്ക്കു വിധേയാ യുതി നേന്ദ്രിത്തിലൂടെ വിജ്യം പുത്തേക്ക് പോകുന്നവിധം ദുരിത്തിലാ വാത്ത പുത്തുന്നതും ദിങ്ങക്കു മുന്പാണ്.

തുന്നു സ്ത്രക്രിക്കു യുതി വിധേയായിട്ടും പ്രശ്നം രിരിച്ചില്ല. ന്വേവും റിപ്പോട്ടുളും മുയ്ക്കു ക്കുമെന്നല്ലാതെ ഡോക്‌​മാ ശിക്ഷിക്കപ്പെടുന്ന കേസു രാജ്യത്തുന്നെ ത്യപൂമാണ്. ത്ര ലി ചികിത്സാപ്പിവുളുണ്ടായാലും രോഗിയുടെ ജീ ഷ്‌​പ്പെട്ടാലും ന്വേണം ത്തുന്ന മിതി ഡോക്‌​മാരുടേതായിരിക്കും. രുടെ വെളുപ്പിക്ക റിപ്പോട്ട് മിക്കവാറും ഡോക്‌​മാക്ക് നുകൂമായിരിക്കുമെന്നതാണ് രിത്രം.

നിസ്വാതിളും ഠിനാധ്വാനിളുമാ ഡോക്‌​മാ പ്പെടെയുള്ള കുറെ ജീക്കാരുടെ ത്യാങ്ങ കേത്തിന്റെ രോഗ്യരംത്തെ ശ്രേഷ്ഠമാക്കുന്നുണ്ട്. ക്ഷേ, രുടെ പേരി വെളുപ്പിക്കാവുന്ന സ്ഥിതിയില്ല മേ. ‘സിസ്റ്റത്തിന്റെ രാ’​ത്തെ വ്യക്തിളുടെ വിങ്ങകൊണ്ടു രിരിക്കാനാകില്ല. രോഗിക്കു മു കൊടുക്കുന്നതിന്റെ ഭാമാണ്, ഡോക്‌​മാ പ്പെടെയുള്ള ജീക്കാരുടെ മിജോലി കുയ്ക്കുയും സേ-​വേ വ്യസ്ഥ രിരിക്കുയും ചെയ്യേണ്ടത്.

തും ക്കുന്നില്ലെന്നതിന്റെ സൂയാണ് കേ മെന്റ് മെഡിക്ക കോജ് ടീച്ചേഴ്സ് സോസിയേന്റെ (കെജിഎംസിടി) നേതൃത്വത്തി ഡോക്‌​മാ പ്പോ ത്തുന്ന രം. ഡോക്‌​മാരുടെ ശ്യങ്ങളും ന്യാമാണെന്നും റാംദിവും രോഗി യുയാണെന്നും ക്കാ തിരിച്ചറിണം. പിജി വിദ്യാഥിളെയും ഹൗസ് ന്മാരെയും ച്ച് തു നീട്ടിക്കൊണ്ടുപോകാനാവില്ല.

സ്നോ പ്രഖ്യാപിക്കുന്നതിനുരം, ക്കാരുടെ ന്യാമാ ശ്യങ്ങ അംഗീരിക്കുയും ന്യാല്ലാത്തയി വിദീണം ‌‌​ത്തുയും വേണം. കേന്ദ്രക്കാരിനെതിരേ ത്താ ത്തുന്ന ക്ഷി, കേന്ദ്രമൊഴിച്ച് റ്റെല്ലാരെയും ബുദ്ധിമുട്ടിലാക്കുന്നതുപോലെ, ങ്ങളുടെ വും ക്കാരിനെല്ല, പാപ്പെട്ട രോഗിളെയാണു യ്ക്കുന്നതെന്ന് ഡോക്‌​മാരും തിരിച്ചറിണം.

രോഗ്യരംത്ത് മ്മുടെ സംസ്ഥാനം ന്നാതെന്നു വീന്പിക്കാ റ്റുന്നത്, സംസ്ഥാങ്ങളി മിക്കതിന്റെയും സ്ഥിതി രിതാമാതുകൊണ്ടാണെന്നു തിരിച്ചണം. രുന്നില്ല, ഡോക്‌​മാരില്ല, സ്ത്രക്രിയാ ങ്ങളില്ല, ശുചിത്വമില്ല, സ്ത്രക്രി നീട്ടിയ്ക്കുന്നു, ഗുരുമാ ചികിത്സാപ്പിവു ത്തിക്കുന്നു, കൈക്കൂലി, ഴിതി, പിവാതി നിങ്ങ... തുങ്ങി രോങ്ങ മാത്രമാണോ? താമ്യംകൊണ്ട് ന്നാതാകാം, മിച്ചതാമെന്നില്ല 

സ്ത്രക്രിയ്ക്കിടെ ന്നുച്ച ത്രിയുടെ വേയുമായി ക്കുന്ന രോഗിയും, ന്യാമാ ശ്യങ്ങക്കുവേണ്ടി ഡോക്‌​മാ ത്തിക്കൊണ്ടിരിക്കുന്ന വും മിവില്ലായ്മയുടെ യാഴ്ചയിലെ മാത്രം കാഴ്ചയാണ്. സ്യത്തി ന്നാതെന്നു യുന്നത് ത്മവിശ്വാസം ധിപ്പിക്കും. ക്ഷേ, സ്യത്തിപോലും മിച്ചതെന്നു യുന്നത് മ്മെ രാക്കുയും പാപ്പെട്ട രോഗിളുടെ രോഗ്യത്തിനു ഹാനിമാകുയും ചെയ്യും.