Pages

Thursday, August 13, 2026

കുരാക്കാരൻ വിമൻസ് അസോസി എയേഷൻ പ്രസിഡന്റ് ചിന്നമ്മ ജോൺ അമ്മച്ചിക്ക് അന്ത്യ യാത്ര നൽകാൻ വൻ ജനാവലി എത്തിയിരുന്നു







കുരാക്കാരൻ വിമൻസ്  അസോസി യേഷൻ  പ്രസിഡന്റ്  ചിന്നമ്മ ജോൺ  അമ്മച്ചിക്ക്  അന്ത്യ യാത്ര നൽകാൻ  വൻ  ജനാവലി  എത്തിയിരുന്നു

കുരാക്കാരൻ  കുടുംബയോഗം മുൻ പ്രസിഡന്റ്  പുത്തൻവീട്ടിൽ  " കേരളത്തിലെ  മദർ തെരേസ "എന്നറിയപ്പെടുന്ന  ശ്രിമതി ചിന്നമ്മ ജോൺ അമ്മച്ചി  2026  ഓഗസ്റ്റ്  11 നു അന്തരിച്ചു , ശവ ശവസംസ്ക്കാരം  ഓഗസ്റ് 13 നു   പടിഞ്ഞാറേതെരുവ്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തി ,വൻ ജനാവലി  ശവസംസ്ക്കാര  ചടങ്ങുകളിൽ പങ്കെടുത്തു . നിരവധി മെത്രാപ്പോലീത്തമാർ ,30ലധികം  വൈദീകർ , അധ്യാപകർ , സാമൂഹ്യ പ്രവർത്തകർ , രാഷ്ട്രീയ നേതാക്കൾ , വിവിധ സഭാ പ്രതിനിധികൾ , പത്തനാപുരം  ഗാന്ധിഭവൻ  ഡയറക്ടർ ഡോ , സോമരാജനും സംഘവും   ചടങ്ങുകളിൽ പങ്കെടുത്തു , കലയപുരം  സങ്കേതം സെക്രട്ടറി കലയപുരം ജോസ് , മറ്റു പ്രവർത്തകർ , അന്തേവാസികൾ തുടങ്ങി ധാരാളം പേര് പങ്കെടുത്തു . വിളക്കുടി സ്നേഹതീരം  ചാരിറ്റി കേന്ദ്രത്തിൽ നിന്ന് ഡയറക്ടർ സിസ്റ്റർ റോസിലി ചെറിയാൻ  കൂടാതെ മറ്റ് ധാരാളം പ്രവർത്തകരും  അന്ത്യോപചാരം  അർപ്പിക്കാൻ  ഭവനത്തിൽ എത്തിയിരുന്നു . മറ്റ്  അനേകം  ചാരിറ്റി കേന്ദ്രങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു , കുരാക്കാരൻ കുടുംബയോഗം പ്രവത്തകർ 12 നു ഭാവത്തിൽ എത്തി  അന്ത്യപചാരം അർപ്പിച്ചരുന്നു . കുടുംബയോഗം പ്രസിഡന്റ് ഡോ , ജേക്കബ് തോമസ്  അനുശോചന പ്രസംഗം നടത്തി . കുടുംബയോഗം രക്ഷാധികാരിയും മുൻ പ്രെസിഡന്റുമായ  പ്രൊഫ്, ജോൺ കുരാക്കാർ , കുരാക്കാരൻ വിമൻസ് അസോസിയേഷൻ പ്രൊഫ്. മോളി കുരാക്കാർ  എന്നിവർ  12 നു എത്തി  അന്ത്യോപചാരമർപ്പിച്ചിരുന്നു .. കുരാക്കാരൻ  സിമൻസ്  അസോസിയേഷൻ ഭാരവാഹികൾ ,കുരാക്കാരൻ സാംസ്ക്കാരിക വേദി അംഗങ്ങൾ  തുടങ്ങിയ  പോഷക  വിഭാഗങ്ങളിലെ  പ്രവർത്തകരും എത്തിയിരുന്നു .മക്കളും മരുമക്കളും  കൊച്ചുമക്കളും  ബന്ധുക്കളും  നാട്ടുകാരും  ഉൾപ്പെടെ വൻ ജനാവലി  ചിന്നമ്മ ജോൺ  അമ്മച്ചിക്ക്  അന്ത്യയാത്ര നൽകാൻ  എത്തിയിരുന്നു .

 

ആദരാഞ്ജലികളോടെ

പ്രൊഫ  ജോൺ കുരാക്കാർ


 

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ ക്രൈ​സ്ത​വസമുദായത്തെ വേട്ടയാടാൻ ഉപയോഗിക്കരുത്

 

വിദേ സംഭാ നിന്ത്ര) ഭേതി ബി ക്രൈസ്തവസമുദായത്തെ  വേട്ടയാടാൻ  ഉപയോഗിക്കരുത്

 

ഫ്സി (വിദേ സംഭാ നിന്ത്ര) ഭേതി ബി ക്രൈസ്ത സമുദായത്തെ  വേട്ടയാടാൻ  ഉപയോഗിക്കരുത് . പുതുക്കി രിത്ത നിരോ നിങ്ങ, ഗോനിരോനിമം, ബുഡോരാജ്, ക്കൂട്ട ക്രണം, സ്യവിചാ, ള്ളക്കേസു, ണിപ്പുരി പ്പെടെ ക്രൈസ്തരെ ക്ഷ്യമിട്ട ക്രങ്ങ തുങ്ങിയ്ക്കു പിന്നാലെ പ്രഖ്യാപിച്ച  ബിൽ

പ്രത്യകമായുള്ള ഹിന്ദുത്വ അജണ്ടയാണോ  എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു '.നിവിഗ്ധരും പ്രതിക്ഷവും ന്യൂക്ഷങ്ങളും ചൂണ്ടിക്കാണിച്ച നിഗൂ കുപ്പുളെക്കുറിച്ച് ബിജെപിക്കു റുടിയില്ല. ക്രൈസ്ത പ്പെണോ രുടെ സ്വത്തുക്ക കൈയേറുമോ ന്നതൊന്നുല്ല വിയം; തിനുള്ള കുപ്പു ഫ്സിയി പ്പെടുത്തിയിരിക്കുന്നു ന്നതാണ്. വിദേസംഭാ തെറ്റായി സ്വീരിക്കുയോ വിനിയോഗിക്കുയോ ചെയ്യുന്നതു യാ ഫ്സി നിമം നിവിലുണ്ട്. 1976ന്ദിരാഗാന്ധി കൊണ്ടുന്ന നിമം 2010മോ സിംഗ് ക്കാ പുതുക്കി.

ദുരുയോഗിച്ചാ വിദേ സംഭാ യോഗിച്ചു സ്വന്തമാക്കി സ്തി മാണ്ഡങ്ങ പാലിച്ച് ക്കാരിന് റ്റെടുക്കാ തി കുപ്പുണ്ട്. ക്ഷേ, മുപുണ്ടായിരുന്ന ഗോനിരോ നിവും രിത്തനിരോ നിവുമൊക്കെ ക്രമോത്സുമാക്കിതുപോലെ ഫ്സിയും ന്യൂക്ഷങ്ങളെ ക്കാ ക്കവിധം ബിജെപി പുതുക്കുയാണ് എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു

നി, വിദേണ്ട് സ്വീരിക്കുന്നക്ക് നിശ്ചി ത്തിനുള്ളി ഫ്സി ലൈസ് പുതുക്കിക്കിട്ടാതിരിക്കുയോ ദ്ദാക്കി ലൈസ് പുനഃസ്ഥാപിക്കാതിരിക്കുയോ മാത്രല്ല, നിവിലുള്ള ലൈസ് ണ്ട ചെയ്താപോലും ത്തരം ണ്ട് യോഗിച്ചു ന്പാദിച്ച സ്തി ക്കാരിനു ണ്ടുകെട്ടാം. തു വിക്കാനുമാകും. വിറ്റുകിട്ടുന്ന ണം ക്കാരിന്റെ ഞ്ചിനിധിയിലേക്കു മാറ്റും.

തുമായി ന്ധപ്പെട്ട് ക്കാ നിശ്ചയിക്കുന്ന ഥോറിറ്റിക്ക് സിവി കോതിയുടെ ധികാവുമുണ്ട്. രു സ്തി ഭാഗിമായി മാത്രമാണ് വിദേ സംഭായിനിന്ന് സൃഷ്‌​ടിച്ചതെങ്കി പോലും മുഴുനും റ്റെടുക്കാമെന്ന് സെ്ഷ 16(2) ​വ്യക്തമാക്കുന്നു. ലൈസ് ദ്ദാക്കുന്നിത്താണ്ണിതുങ്ങുന്നത്. ത്പൊതുതാത്പര്യാഥംക്കാ നിയോഗിച്ചിരിക്കുന്ന ദ്യോസ്ഥനാണ് തീരുമാനിക്കുന്നത്.

രിത്തനം ത്തിയെന്നാരോപിച്ചുള്ള കേസി രു വ്യക്തിയോ സംയോ വിചാ ചെയ്യപ്പെടുയാണെങ്കിലും ലൈസ് ദ്ദാക്കാം. തെങ്കിലുമൊരു സംരിവാ സംയ്ക്ക് രിത്തനം രോപിച്ച് പോലീസ് സ്റ്റേനിലോ കോതിയിലോ രു രാതി കൊടുക്കാനാണോ വിമം! ലൈസ് ദ്ദാക്കാനിരിക്കുന്ന ദ്യോസ്ഥ ക്കാരിന്റെയും സംരിവാറിന്റെയും താത്പര്യങ്ങളെ ള്ളിക്കയുമോയെന്നത് ചിന്തിച്ചാ തി.

രു വ്യക്തി ജിസ്ട്രേ ട്ടിഫിക്കറ്റ് സ്വമേയാ തിരികെ കിയാലും ക്ഷയില്ല. വ്യക്തിയുടെ ക്ക ശേഷിക്കുന്ന മുഴു വിദേ സംഭായും തിനിന്ന് സൃഷ്‌​ടിക്കപ്പെട്ട സ്തിളും നിദിഷ്‌​ ഥോറിറ്റിയി നിക്ഷിപ്തമാകും. വിദേസംഭാ വേണ്ടെന്നു ച്ചാലും ക്ഷയില്ല. ക്ലോസ് 16(1)(​ബി) പ്രകാരം, വിദേ സംഭായിനിന്നുണ്ടാ ല്ലാ സ്തിളും സംഭാബാക്കിയും രാനാങ്ങ പ്പെടെയുള്ള സ്തിളും ഥോറിറ്റിക്ക് ണ്ടുകെട്ടാം.

ഇതൊക്കെ  വിചിത്ര നിങ്ങ! ടിയി മുള്ളല്ലേ പേടിക്കേണ്ടതുള്ളൂ? ട്ടിപ്പു ത്തിയിട്ടില്ലെങ്കി, വിദേസംഭാ സ്വന്തം കാര്യത്തിനും രിത്തത്തിനുമൊക്കെ യോഗിച്ചിട്ടില്ലെങ്കി നിത്തെ തിക്കുന്നത് ന്തിന്? ​തു ക്രൈസ്തക്കും മുസ്‌​ലിംക്കും മാത്രല്ലല്ലോ, ല്ലാക്കും ബാല്ലേ? ക്കൊന്നും പ്രശ്നമില്ലല്ലോ... സംസുള്ളനിഷ്പക്ഷ നിരീക്ഷരുംമൂമാധ്യനിഷ്കങ്കരു’​മൊക്കെ ത്തിക്കുയാണ്.

ന്യൂക്ഷ വിരുദ്ധളെ വെള്ളപൂശാ ക്കുന്ന സ്ഥിരം ചോദ്യങ്ങളാണി. ഫ്സിയുടെ കാര്യമെടുത്താ, ങ്ങക്ക് ഷ്ടമില്ലാത്തരുടെ ലൈസ് ദ്ദാക്കുന്നതുപോലെ ങ്ങക്ക് ഷ്ടമുള്ളരുടെ ലൈസ് ദ്ദാക്കാതിരിക്കാനും സ്വത്തു ണ്ടുകെട്ടാതിരിക്കാനുമൊക്കെ നിത്തി ഴുതിട്ടിട്ടുണ്ട്. പൊതുതാത്പര്യം മുനിത്തി ത്തരം രു ഴിവാക്ക ശ്യമാണെന്ന് ക്കാ രുതുന്നെങ്കി, തെങ്കിലും സംയെയോ സംളുടെ വിഭാത്തെയോ വ്യക്തിയെയോ ബില്ലിന്റെ രിധിയിനിന്ന്കുപ്പ് 16-യോഗിച്ച് ഴിവാക്കാം.

രിത്തനം രോപിച്ച് ക്രൈസ്തരെ ക്രമിക്കുന്പോ വാപ്പസി ന്ന സംരിവാ രിത്തത്തെ ഴിവാക്കുന്നതും, ഴിതിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ന്വേ സി ബിജെപിയെയും ഖ്യ ക്ഷിളെയും ബിജെപിയിലേക്കു രുന്ന ഴിതിക്കാരെയും ഴിവാക്കുന്നതുമൊക്കെ രാജ്യത്താണ്. തെഞ്ഞെടുപ്പ് ശുദ്ധീരിക്കാ വോട്ടട്ടി രിഷ്കരിക്കാനിങ്ങിയിരിക്കുന്ന മ്മീ ള്ളവോട്ട് ചൂണ്ടിക്കാണിക്കുന്ന പ്രതിക്ഷത്തോടു ക്കുന്നതും ബിജെപി നേതാക്കളുടെ വിദ്വേപ്രസംങ്ങ ഴിവാക്കുന്നതും രാജ്യത്തുന്നെയാണ്.

സംരിവാ മിത്രങ്ങളാരും ഫ്സിയുടെ ണ്ടുകെട്ടലിലും പെടില്ല. ഫ്സി ക്ഷ്യമിടുന്നത് രിത്തക്കാരെ ന്നെയാണെന്ന് ച്ചുകെട്ടൊന്നുമില്ലാതെ ലോക്സയി ഞ്ഞത് ഭ്യന്ത ന്ത്രി നിത്യാന്ദ് റായിയാണ്. തു തെറ്റാണെന്നു രുതാ 12 ത്തിനിടെ മുക്ക് ദാങ്ങളില്ല. വിദ്യാഭ്യാസം, തുശുശ്രൂ, ജീകാരുണ്യം, ദാരിദ്ര്യോച്ഛാനം, സ്വാന്ത്ര്യരം, വോത്ഥാനം... ന്നിങ്ങനെ രാഷ്‌​ട്രനിമാത്തിലെ ജീങ്കാളിളാണ് ക്രൈസ്ത.

ക്ഷേ, തൊക്കെ ദുവ്യാഖ്യാനം ചെയ്ത് ക്രൈസ്തരെ സംനിലിലാക്കുയും ക്രമിക്കുയും ചെയ്യുന്ന വിരാഷ്‌​ട്രീയം ക്തി പ്രാപിക്കുയാണ്. ബിജെപി ധികാത്തിലെത്തിതോടെ ശ്ചിബംഗാളിലും ക്രൈസ്ത ക്രമിക്കപ്പെടുന്നു. മിക്ക ബിജെപി സംസ്ഥാങ്ങളിലും ന്യൂക്ഷങ്ങ ക്ഷിരായിരിക്കേ ഫ്സി തേ ന്ത്യ നേരിടുന്ന പുതി വെല്ലുവിളിയാണ്. ബി പിലിക്കമെന്ന് കോഗ്രസ് പ്പെടെ പ്രതിക്ഷം ശ്യപ്പെട്ടിട്ടുണ്ട്. മിഴ്നാട് നി തിനെതിരേ പ്രമേയം പാസാക്കി.

വിദൂ ഗോത്രമേളി റ്റവും ലി വിദ്യാഭ്യാ-​ജീകാരുണ്യ പ്രത്തങ്ങ ത്തുന്നത് ക്രിസ്ത്യ സ്ഥാങ്ങളാണെന്നും  വെറും പ്പല്ല, നിമാ വ്യക്തയാണ് വേണ്ടതെന്നും മേഘാ ബിജെപി എം .​. ഹെക്ക് ശ്യപ്പെട്ടു. നിവിഗ്ധ വിചിത്ര നിത്തിനെതിരേ രംത്തു ന്നു. പ്രമു മാധ്യങ്ങ പിവു ചൂണ്ടിക്കാണിച്ചു. ബിജെപിയും കുലൂത്തുകാരും മാത്രം മ്മതിക്കില്ല.

ഗീയും വിഭാഗീയും ന്യൂക്ഷവിരുദ്ധ സാന്പത്തികാക്രവും രോപിക്കപ്പെടുന്ന ബി യാറാക്കി കൈകൊണ്ട് ദേശീതാ ത്തുന്നത് ക്യത്തിനും ണ്ഡയ്ക്കും തേത്വത്തിനുംവേണ്ടി ജീത്യാഗം ചെയ്ത സ്വാന്ത്ര്യസേനാനിളോടുള്ള നിന്ദയാകും. കേരളജനതക്കു  ഇതിന്റെ  പിന്നിലുള്ള  അജണ്ട  മനസ്സിലാകും '

 

പ്രൊഫ . ജോൺ കുരാക്കാർ