Pages

Friday, August 21, 2026

കരുവാറ്റ കേരളത്തിന്റെ കണ്ണാടി

 


കരുവാറ്റ

 കേരളത്തിന്റെ കണ്ണാടി

 

ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ 13 കാരിയായ പെൺകുട്ടി ഒഴികെ കേസിലെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പൊലീസ്. പ്രതികൾ 18 വയസിന് താഴെയുള്ളവരായതിനാൽ ബാല നീതി നിയമപ്രകാരമാണ് നടപടികൾ മുൻപോട്ട് പോവുക. എന്നാൽ ക്രൂരമായ കുറ്റകൃത്യങ്ങളിൽ

ഉൾപ്പെട്ടാൽ മുതിർന്നവരായി കണ്ട് വിചാരണ നടത്താനുള്ള നിയമം ചൂണ്ടിക്കാണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട് നൽകും. മധ്യവയസ്കന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളവർ 16 , 17 വയസുള്ളവരാണ്. കൊലപാതകം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് മൂവരും കൊല്ലത്ത് നിന്ന് യാത്ര ചെയ്ത് എത്തിയത്. പെൺകുട്ടിയാണ് കൊലപാതകത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. മേൽക്കൂരയിലെ ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത് എന്നാണ് വിവരം. എന്നാൽ ഓടി പൊളിച്ചപ്പോൾ വീടിന്റെ സീലിങ് തിരിച്ചടിയായി. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കരുവാറ്റയിലെ വയോധികൻ ശിവൻകുട്ടിയുടെ കൊലപാതകം നടത്തിയത്സിനിമകളിൽ കാണുന്നതുപോലെ പ്രൊഫഷണൽ രീതിയിലാണെന്നും പൊലീസ് പറഞ്ഞു.

വീടിന്റെ പിന്നിലെ ​​വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത്മുളകുപൊടി വിതറാനും മറന്നില്ല. മോഷണമാണ്ഇതിന്പിന്നിലെന്ന്വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹത്തിന്റെ കൈയും കാലും തുണികൾകൊണ്ട്ബന്ധിച്ച നിലയിലായിരുന്നു. കുറ്റകൃത്യം അത്രമേൽ ക്രൂരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതികളെ മുതിർന്നവരായി കണ്ട് വിചാരണ നടത്തണമെന്ന ആവശ്യം പൊലീസ് മുൻപോട്ടു വെയ്ക്കുന്നത്. കരുവാറ്റയിൽ നടന്ന കൊലപാതകം രുടെയും ള്ളു പൊള്ളിക്കുന്നതായിരുന്നു.ന്ന കുടുംന്ധങ്ങളിലെ കുട്ടിളുടെ വേളും മാതാപിതാക്ക ജീവിച്ചിരിക്കെ നുവിക്കുന്ന നാത്വവുമൊക്കെ ഹൃഭേമാണ്. ന്നിരിക്കിലും, കുട്ടിക്കാത്തു സ്നേഹം കിട്ടാത്തത് കൊപാത്തിന്റെ ന്യായീമാക്കുന്നത് സൂക്ഷിച്ചുവേണം. തു കോതിയുടെ സൂക്ഷ്മരിശോയി നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് പ്പെടെ രും തിടുക്കത്തി നിങ്ങളിലെത്തുന്നതും സ്യപ്രസ്താ ത്തുന്നതും ചില്ല. കൊല്ലപ്പെട്ടക്കു ങ്ങളുടെ ഭാഗം യാ മില്ലെന്നിരിക്കെ, തെളിവില്ലാതെ സംക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീ രോത്തി. തേയം, രുവാറ്റക്കണ്ണാടി മൂത്തിനുനേക്കു തിരിച്ചുയ്ക്കുയും വേണം. പ്പോ കാണാം ന്ന കുടുംന്ധങ്ങളി കാകിളാകുന്ന, നാരാകുന്ന, നി തെറ്റുന്ന, കുറ്റവാളിളാകുന്ന യിക്കക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. രും വ്യാസ്നേഹിരിലേക്കും മൂമാധ്യ-​രിച്ചന്തളിലേക്കും ളിച്ചോടുന്നു.

 

9-​താം ക്ലാസുകാരി ന്ധുവാ യോധിനെ കൊല്ലാ സുഹൃത്തിനും കൂട്ടുകാക്കും നിദേശം കൊടുക്കുന്നതും  പ്രാപൂത്തിയാകാത്ത കുട്ടി തു വിഗ്ധമായി ചെയ്തശേഷം വീഡിയോ പെകുട്ടിയെ കാണിക്കുന്നതും ച്ചത്തുന്നതും കുറ്റബോമില്ലാതെ സംവം വിദീരിക്കുന്നതുമൊക്കെ വിധേമാക്കണം. തൊക്കെ ചെയ്ത കുട്ടിന്നെയാണ് കൊല്ലപ്പെട്ടയാ മോമായി ദേത്തു സ്പശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. തേയം, ഫോ യോവും സൗഹൃങ്ങളും വീട്ടി വൈകിയെത്തിതുമൊക്കെ ഞ്ഞതാണ് പ്രകോമാതെന്ന റിപ്പോട്ടുളുമുണ്ട്. രുങ്ങളും രിശോധിക്കട്ടെ. സാര്യങ്ങളാണ് കൊല്ലാനും ച്ച ചെയ്യാനും ഗുണ്ടാസംങ്ങളെപ്പോലെ തെരുവി ഴിഞ്ഞാടാനും പാഠിളെ ഞ്ഞിട്ടു ദിക്കാനും ക്രൂമാ റാഗിംഗിനു വിധേരാക്കാനും രി യോഗിക്കാനും പെകുട്ടിളെ മാനിക്കാനും മാതാപിതാക്കളെ ക്രമിക്കാനുമൊക്കെ കുട്ടിളെ പ്രേരിപ്പിക്കുന്നതെങ്കി സാര്യങ്ങളെ ദ്യം സ്റ്റ് ചെയ്യേണ്ടതുണ്ട്. ക്ഷേ, തൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാത്കരിക്കാ യോഗിക്കരുത്. ല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാര്യങ്ങകൊണ്ടു രിച്ചാ നീതി കിട്ടില്ല.

കുടുംത്തിനിന്നു സ്നേവും രുലും കിട്ടാത്തതിനാലോ കൂടിപ്പോതുകൊണ്ടോ ക്രമിളാരുടെ ളാകാ വിധിക്കപ്പെട്ടല്ല റ്റു നുഷ്യ. ങ്ങനെയാണെങ്കി ഹിയി നിയെ ലാത്സംഗം ത്തി കൊന്നരുടെയും പൂക്കോട് വെറ്ററിറി കോജി സിദ്ധാഥിനെ ക്രമിച്ച് ത്തിലേക്കു ള്ളിവിട്ടരുടെയും തെരുവി റ്റുമുട്ടുന്ന വിദ്യാഥിളുടെയുമൊക്കെ പൂകാലം രിശോധിച്ചാ തിനൊക്കെ കാമായി ത്തുദോവും ചീത്ത കൂട്ടുകെട്ടും മു ക്രരാഷ്‌​ട്രീത്തിന്റെ പിന്തുരെ സാര്യങ്ങളുണ്ടാകും. തുച്ചു ന്യായീരിച്ചാ പിന്നെ കുറ്റവാളിളില്ല.  സാര്യങ്ങ ക്കിലെടുത്ത് ശിക്ഷയുടെ തീവ്ര നിശ്ചയിക്കേണ്ടത് കോതിയാണ്. തിനുമുമ്പ്, താ ചായം പൂശി കുറ്റവാളിളെ പുലിളിക്കിക്കരുത്.

രുവാറ്റ സംത്തിന്റെ ഗൂഢാങ്ങ  പോലീസും നഃശാസ്ത്രജ്ഞരും കോതിയുമൊക്കെ ണ്ടെത്തട്ടെ. ക്ഷേ, വിണിസാധ്യ ക്ഷ്യമിട്ട് നിമിക്കുന്ന ക്രമാക്ത സിനിളും മൂമാധ്യങ്ങളിലെ വിചിന്തളും വികേന്ദ്രീകൃ ഗോരിങ്ങളും ക്കുരുന്നു ഭ്യയും ശിഥിമാ കുടുംന്ധങ്ങളുമൊക്കെ ള്ളത്തോളം കുറ്റകൃത്യങ്ങളിനിന്നു കുട്ടിളെ റ്റാ രിമിതിയുണ്ട്. തെന്തായാലും, ത്തരം ത്യപൂസംങ്ങ നിരായ്ക്കു കാല്ല. പാട്ടിക്കൊടി പിടിക്കുന്നരേക്കാ പ്രതിശേഷിയും സ്വന്ത്രചിന്തയും രാഷ്‌​ട്രീബോവുമുള്ള കുട്ടി പുത്തുണ്ടെന്ന് നീറ്റ് രീക്ഷയുമായി ന്ധപ്പെട്ട് ഹിയി രം ത്തി വിദ്യാഥി തെളിയിച്ചു. ത്ര ത്തിച്ച് മൈക്കിലൂടെ ശ്യപ്പെട്ടാലും ണ്ഡിവേത്തിലെത്തിയാലും ഗീ ക്കു കൈപൊക്കില്ലെന്നും തെളിയിച്ചു. പ്രതീക്ഷ ധിച്ചിട്ടേയുള്ളൂ. ക്ഷേ, ടുവിത്തെ കുട്ടിയും ക്കുരുന്നും വിദ്വേവും ത്തിയും താഴെയിടുവോളം രു മൂത്തിനും സംതൃപ്തമാകാനാകില്ല.

 

പ്രൊഫ്. ജോൺ കുരാക്കാർ