Pages

Monday, June 8, 2026

മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'

 

മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'

 

'മരണവീടാണെന്ന് പോലും ഓർക്കാതെ ചിലർ കാണിക്കുന്ന മര്യാദകേടുകളോട്  എന്ത് പറയാൻ ?ഒന്നും പറയാനില്ല, ലജ്ജ തോന്നുന്നു. സലിംകുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഔചിത്യമില്ലാതെ പെരുമാറിയവർക്കെതിരെ എന്ത് ചെയ്യും ?  മരണവീട്ടിൽ സെൽഫി, ഷാൾ അണിയിക്കൽ, ആർപ്പുവിളി, അന്ത്യചുംബനം പോലും ഒപ്പിയെടുക്കുന്ന ക്യാമറകൾ... മലയാളിയുടെ 'മരണവീട്ടിലെ മര്യാദകേടുകൾ'  മരണവീട്ടിലെ ക്യാമറ കളിയും സലിം കുമാറിന്റെ മകന്റെ രോഷവും  മലയാളിക്ക് ഇനിയും വളരാത്ത ഔചിത്യബോധം  വ്യക്തമാക്കുന്നു .

മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന്റെ വിയോഗത്തില്നാട് വിങ്ങിപ്പൊട്ടുമ്പോള്‍, സംസ്കാര ചടങ്ങുകള്ക്കിടയില്വ്യൂസിനും റേറ്റിംഗിനും വേണ്ടി ഓണ്ലൈന്മാധ്യമങ്ങള്കാട്ടിക്കൂട്ടിയ പ്രവണതകള്ക്കെതിരെ കനത്ത പ്രതിഷേധം. അച്ഛന്റെ ഭൗതികശരീരത്തിന് മുന്നില്അന്ത്യകര്മങ്ങള്പോലും ചെയ്യാന്അനുവദിക്കാതെ കാമറക്കണ്ണുകള്തിങ്ങിപ്പൊട്ടിയപ്പോള്മകന്ചന്തുവിന് പൊട്ടിത്തെറിക്കേണ്ടി വന്ന സാഹചര്യം വലിയ ചര്ച്ചകള്ക്കാണ് വഴിതുറന്നിരിക്കുന്നത്.

സംസ്കാര ചടങ്ങള്ക്കിടെ യൂട്യൂബ് ചാനലുകാരും ജനങ്ങളും തിക്കിതിരക്കിയതോടെ ചന്തു രോഷത്തോടെ പ്രതികരിക്കുകയായിരുന്നു. സംഭവം സോഷ്യല്മീഡിയയില്വൈറലായതോടെയാണ് വിമര്ശനങ്ങള്ഉയരുന്നത്. മരണം പോലും കണ്ടന്റ് ആക്കി വില്ക്കുന്ന സംസ്കാരത്തിന് അവസാനമുണ്ടാകണം എന്നാണ് പലരുടെയും പ്രതികരണം.

.ഒരു മകന്റെ ദുഃഖം പോലും മാനിക്കാതെ ദൃശ്യങ്ങള്പകര്ത്താന്എത്തിയപ്പോള്മാന്യമായ അകലം പാലിക്കാന്ചന്തു പലതവണ അഭ്യർഥിച്ചെങ്കിലും ആരും അത് കേട്ടതായി ഭാവിച്ചില്ല. ഒടുവില്‍, ഉള്ളുകലങ്ങിയ അവസ്ഥയില്നിറകണ്ണുകളോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു, "നിങ്ങള്ക്ക് എന്താണ് വേണ്ടത്? മാറിനില്ക്കെടാ' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

മൂമാധ്യങ്ങക്കും യെ നുരിക്കാ ശ്രമിക്കുന്ന മുഖ്യധാരാ മാധ്യങ്ങക്കും സ്വയംനിന്ത്രണം ഷ്ടമാതിന്റെ പ്രമാണ് ലിംകുമാറിന്റെ സംസ്കാച്ചങ്ങിലുണ്ടാത്. ‌.മാന്യമായി പെരുമാറി മാധ്യപ്രത്ത  നിരവധി പേര് അവിടെ ഉണ്ടായിരുന്നു .

സിനി തിയേറ്ററും വീടും മ്മിലുള്ള വ്യത്യാറിയാത്തസോഷ്യൽ മീഡിയ ചാനലുകൾ കേരളത്തിലുണ്ട് .പല പെരുമാറ്റ വൈകൃതങ്ങളും  കാണാൻ ഇടയായി . വീട്ടി  എത്തിയ മുഖ്യന്ത്രിക്കു ഷാ ടാ ശ്രമിച്ച രു രാനെ  മുഖ്യമന്ത്രി തട്ടിമാറ്റുന്നത്  കാണാമായിരുന്നു .മുഖ്യന്ത്രിയുടെ ചിത്യം പ്രശംസാമെന്നു മാത്രല്ല, ക്കും പാവുമാണ് . അമിതച്ചിരിയും ചേഷ്ടളും കാണിക്കുന്ന ചിലരെയും കാണാമായിരുന്നു. ടിസ്ഥാ ര്യാ റിയാത്ത ത്തക്കാ ദുഃസാന്ദ്രമാ സംസ്കാ ങ്ങുളിനിന്നെങ്കിലും വിട്ടുനിക്കുയാണു വേണ്ടത്.ജീവിത്തിലെ റ്റവും ദുഃമാ നിമിങ്ങളെ ഭിമുഖീരിക്കുന്നതിനിടെയാണ് ലിംകുമാറിന്റെ ന്തുവിന് നിന്ത്രണം വിട്ട് മാധ്യങ്ങളോട് പൊട്ടിത്തെറിക്കേണ്ടി ന്നത്..

മാധ്യപ്രത്തനം നുഷ്യത്വം ശ്യമില്ലാത്ത ജോലിയാണെന്നു തെറ്റിദ്ധരിക്കരുത്.മരണവീടുകളിലെ ഓണ്ലൈന്മാധ്യമങ്ങളുടെ അതിക്രമങ്ങള്ക്കും ക്യാമറക്കണ്ണുകളുടെ ആര്ത്തിക്കും എന്നാണു നിയന്ത്രണം വരുന്നത് ?"മരിച്ചവന്റെ കുടുംബത്തിന് ആശ്വാസമേകാനും അവരുടെ മനസ്സിന് സാന്ത്വനം നൽകാനും  കഴിയണം"മരണവീടാണെന്ന് പോലും ഓർക്കാതെ ഇങ്ങനെ  കോപ്രായം കാണിക്കുന്നവരോട്  എന്ത് പറയാൻ ?

പ്രൊഫ്. ജോൺ കുരാക്കാർ