Pages

Tuesday, August 18, 2026

നിരവധി വരുന്ന പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിയാര്‌

 

നിധി  വരുന്ന രീക്ഷാ

ക്രക്കേടുൾക്ക്  ഉത്തരവാദിയാര്

 

പ്ലസ് ടു, നീറ്റ്-യുജി ന്നിയ്ക്കുശേഷം യുജിസി-നെറ്റ് രീക്ഷയും നാ ടെസ്റ്റിംഗ് സി(ന്‍ടി) “കു’’മാക്കി. സി ക്ഷക്കക്കിനു വിദ്യാഥിളുടെ ധ്വാവും വും ഭാവിയും താത്തിലാക്കിക്കഴിഞ്ഞു. നിധി വിദ്യാഥി ജീനൊടുക്കി. ക്ഷേ, വിശ്വനീയം! സി രോടും രുത്തവാദിത്വവുമില്ലാതെ വാഴുന്നു.യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതികരണവുമായി എൻടിഎ വൃത്തങ്ങൾ. കഴിഞ്ഞ പരീക്ഷയിലുണ്ടായ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എൻടിഎ അറിയിച്ചു. വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി മാറ്റങ്ങൾ നടപ്പാക്കുമെന്നും അറിയിച്ചു. പരീക്ഷാ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻടിഎ അധികൃതരുമായി യോഗം നടത്തിയിരുന്നു. പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ മന്ത്രി നിർദേശം നൽകി. എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കുകയും തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാക്രമക്കേടിൽ ദേശീയ പരീക്ഷാ ഏജന്സിക്കെതിരെ വിദ്യാര്ഥി സംഘടനടകളുടെ വന്പ്രതിഷേധം.  ഡൽഹിയിലെ എന്‍.ടി. ആസ്ഥാനത്തേക്ക് ഇടത് വിദ്യാര്ഥി സംഘടനകളും എന്‍.എസ്.യുവും മാര്ച്ച് നടത്തി.  വിദ്യാർഥികളുടെ ഭാവിവച്ച് പന്താടരുതെന്ന് എബിവിപി മുന്നറിയിപ്പ് നല്കി. പരീക്ഷാ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിര്ദേശിച്ചു.

സി.ജെ.പി പ്രതിഷേധം അവസാനിച്ച് ദിവസങ്ങള്ക്കകം രാജ്യതലസ്ഥാനത്ത് വീണ്ടും ദേശീയ പരീക്ഷാ ഏജന്സിക്കെതിരെ വിദ്യാര്ഥികള്തെരുവില്‍. ക്രമക്കേട് കണ്ടെത്തി യു.ജി.സി നെറ്റ്  ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ റദ്ദാക്കി പുനപരീക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിഷേധം. എന്ടിഎ പിരിച്ചുവിടണമെന്നും മേധാവി പ്രദീപ്ജോഷി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എന്എസ്യുഐ,  എസ്.എഫ്., ഐസ, എഐഎസ്എഫ്, സംഘടനകള്എന്ടിഎ ആസ്ഥാനത്തേക്ക് മാര്ച്ച് നടത്തി.

 

പരീക്ഷാ  സി രോടും രുത്തവാദിത്വവുമില്ലാതെ വാഴുന്നു. ന്ദേമാത്തിന്റെ ണം തെറ്റിയോ ന്ന് ന്വേഷിക്കുന്നതിന്റെ നാലിലൊന്നു ശ്രദ്ധ ക്കാരിന് രാജ്യത്തെ വിദ്യാഥിളുടെയും ദ്യോഗാഥിളുടെയും ഭാവിയെക്കുറിച്ച് ണ്ടായിരുന്നെങ്കി സിയുടെ ത്തിപ്പുകാ ന്നേ യിലിലാകുമായിരുന്നു. കാവിത്കരിച്ച സിസും താറുമാറാ രീക്ഷാ ത്തിപ്പും വിദ്യാഭ്യാമേയെ പിന്നോട്ടടിച്ചു. തു കെടുകാര്യസ്ഥകൊണ്ടു മാത്രല്ലാത്തതിനാ ന്ത്രിയെയും ടി ക്‌ ലിനെയും ജീക്കാരെയും മാറ്റി പ്രതിഷ്ഠിച്ചതുകൊണ്ടു മാത്രമായില്ല. വിദ്യാഥിളും ധ്യാരും തേമൂവും ജാഗ്ര പാലിക്കണം.കോജുളിലേക്കും ലാശാളിലേക്കുമുള്ള ജൂനി റിച്ച് ഫെലോഷിപ്പ്, സിസ്റ്റന്റ് പ്ര നിങ്ങ, പിച്ച്ഡി പ്രവേനം ന്നിയ്ക്കായി ജൂ 22 മു 30 രെ 87 വിങ്ങളിലായാണ് യുജിസി നെറ്റ് രീക്ഷ ത്തിത്. ക്ഷങ്ങ രീക്ഷ ഴുതി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോജി രീക്ഷളി ട്ടേറെ പിവുളും ചോദ്യങ്ങളുടെ ര്‍ത്തവും ണ്ടാതായി ന്‍ടി മിതിയാണ് ണ്ടെത്തിത്. ഇംഗ്ലീഷ് രീക്ഷയിലെ 150 ചോദ്യങ്ങളില്‍ 67ണ്ണം 2024 രീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളയായിരുന്നു. സോഷ്യോജി രീക്ഷയി സാമൂഹി ശാസ്ത്രജ്ഞരുടെ പേരുക്കം തെറ്റി. വ്യാപ്പിവു വേറെ. പുനഃരീക്ഷ സെപ്റ്റംര്‍ 9, 10 തീതിളില്ത്തും. വിദ്യാഥിളുടെ ണ്ട മാസം പാഴായി. രുമില്ല ത്തവാദി. പ്ലസ് ടുരീക്ഷയുടെ മൂല്യനിയം ടിമുടി പാളിതും നീറ്റ്-യുജി രീക്ഷയുടെ ചോദ്യപേപ്പ 2024ലും 2026ലും ചോന്നതും പ്പെടെ നിധി രീക്ഷാ ക്രക്കേടു രിണിച്ചാ സിക്ക് രു പ്രൈറി സ്കൂ രീക്ഷപോലും ത്താന്ശേഷിയില്ലെന്നു തെളിഞ്ഞിരിക്കുയാണ്. പിരിച്ചുവിടു മാത്രമാണ് പോംഴിയെന്ന് വിദ്യാഥിളും ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ന്നവിദ്യാഭ്യാ മേയുടെ ട്ടെല്ലാകേണ്ട ടി പ്രത്തിച്ചത് 24 സ്ഥിരം ജീക്കാരെയും 197 രാ-പുറം തൊഴിലാളിളെയും ശ്രയിച്ചാണെന്ന വാത്ത ടുക്കുന്നതായിരുന്നു. ചോദ്യക്കലാസ് ചോച്ച വിവാമാതോടെ 47 രാ ജീക്കാരെ പിരിച്ചുവിട്ടിരുന്നു. മേന്ദ്ര പ്രധാ രാജിച്ചതിനെത്തുന്ന് വിദ്യാഭ്യാന്ത്രിയായി ചുയേറ്റ പ്രഹാദ് ജോഷിബിഡ് ന്യൂടിന്ന പേരി വിവി സ്തിളിലേക്കു നിത്തിന് പേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. ക്ഷേ, തും രാ ടിസ്ഥാത്തിലാണ്. രോ വിദ്യാഥിയുടെയും ഭിലാങ്ങ നിവേറ്റുന്ന ക്തവും സുതാര്യവും വിശ്വനീവുമാ രീക്ഷാ സംവിധാനം രുക്കുമെന്ന് ന്ത്രി പ്രഖ്യാപിച്ച് രാഴ്ച തിയുംമുന്പാണ് നെറ്റ് രീക്ഷ ദ്ദാക്കിത്. തിനു 10 ദിസം മുന്പാണ്, പൊതുരീക്ഷാ (നുചി മാങ്ങ ) ഭേതി ബി 2026 പാമെന്റ് പാസാക്കിയെന്നും തു രീക്ഷാ മ്പ്രദാത്തെ രുത്തുറ്റതാക്കുമെന്നും പ്രധാന്ത്രി പ്പുകിത്. പ്രത്യേ സേ, തിവേ കോതി, സംസ്ഥാങ്ങളുമായുള്ള കൂടിയാലോ... ന്നും ലിച്ചില്ല. തിനിടെയാണ് നെറ്റും കീറിത്!

 

2018സൊസൈറ്റിയായി വിദ്യാഭ്യാ ന്ത്രായം ജിസ്റ്റ ചെയ്ത ടിയെ പാമെന്റി രിശോയുടെ രിധിയിനിന്നു മാറ്റിനിത്തിതും ക്കൗണ്ടു സിജി (കം‌ട്രോ ഡ് ഡിറ്റ ) നേരിട്ട് ഡിറ്റ് ചെയ്യുന്നതിന് രം സിജിക്കു കീഴിലുള്ള സ്വകാര്യ ചാട്ടേഡ് ക്കൗണ്ടന്റുമാരെ പ്പിച്ചതും, നിണാ ജോലി വേണ്ടപ്പെട്ടക്കു രാകൊടുത്തതുമൊക്കെ ദുരൂമാണ്. പാമെന്റിന്റെയോ ക്കാരിന്റെയോ നിന്ത്രങ്ങ ഴിവാക്കി രാഷ്‌ട്രീ താത്പര്യങ്ങക്കുള്ള കാര്യാമായി ടിയെ ചുരുക്കിക്കഞ്ഞക്ക്, കെടുകാര്യസ്ഥയും ഴിതിയും ണിച്ചും തിനെ സംക്ഷിക്കേണ്ടിന്നിരിക്കുന്നു. 2024ലെചോദ്യപേപ്പ ചോച്ച മു ദേവും താക്കീതുല്ലാതൊന്നും കോതിളിനിന്നുപോലും ണ്ടാകുന്നില്ല. രീക്ഷ ത്തിയും ദ്ദാക്കിയും ചോദ്യപേപ്പ വിറ്റും വിദ്യാഥിളും കുടുംബാംങ്ങളും പ്പെടെ കോടിക്കക്കിനാളുളുടെ ജീവിതം ട്ടിക്കളിക്കുന്ന ടിയ്ക്കെതിരേ  ശക്തമായ  പ്രതികരണം ഉണ്ടാകണം 


പ്രൊഫ്. ജോൺ കുരാക്കാർ