Pages

Saturday, October 11, 2014

HUDHUD CYCLONE HEAVY RAINS LASH ANDHRA PRADESH AS CYCLONE

HUDHUD CYCLONE
HEAVY RAINS LASH ANDHRA PRADESH AS CYCLONE

'ഹുദ് ഹുദ്' ഇന്ന് (12-10-2014) കരതൊടും

           Around 150,000 people have already left their homes in the coastal state of Andhra , and hundreds of relief centres have been opened,The cyclone, classed "very severe" by the Indian Meteorological Department (IMD), will hit Orissa and Andhra Pradesh states in the coming hours.The IMD predicts the storm will bring winds of up to 195km/h (120mph).Authorities in Orissa say they could instruct a further 300,000 people to move further inland or into safer buildings.The strength of the cyclone has been revised upwards since Friday, and the Indian Navy is on standby to assist.Disaster relief teams are also being sent to the two states which will bear the brunt of the storm.Heavy rains with squally winds Sunday lashed coastal Andhra Pradesh, disrupting transport, snapping electricity and communication as cyclonic storm Hudhud is moving towards Visakhapatnam city.Heavy rains since Saturday evening have inundated low-lying areas in Visakhapatnam city and surrounding areas. People were evacuated to safer places, officials said.
            Strong gales uprooted trees, disrupting vehicular transport. Several areas including industrial zone of Gajuwaka on the outskirts plunged into darkness as electricity lines were snapped.'Very severe cyclonic storm' in Bay of Bengal is lying about 100 km southeast of Visakhapatnam. It will make a landfall close to Visakhapatnam around Sunday noon, said a bulletin by India Meteorological Department issued Sunday morning.Authorities in north coastal Andhra Pradesh comprising Srikakulam, Vijayanagaram and Visakhapatnam districts and adjoining coastal districts of east and west Godavari are on high alert as the cyclone is likely to cause massive destruction.Nearly 400,000 people have been evacuated to relief camps in five districts.The government has appealed to people in the districts to remain indoors or move to safer places including cyclone shelters and relief camps for their safety.The Met Office has warned that at the time of landfall, gale winds with speed up to 170-180 km per hour gusting to 195 km per hour will prevail along and off the coast. It has also forecast heavy to very heavy rains in the five districts and in southern Odisha over next two days.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ 'ഹുദ് ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്താന്‍ മണിക്കൂറുകള്‍മാത്രം.ഞായറാഴ്ച (12-10-2014)ഉച്ചയോടെ വിശാഖപട്ടണത്തിനടുത്ത് ചുഴലിക്കാറ്റ് കരതൊടും. ഇതേത്തുര്‍ന്ന് ആന്ധ്രപ്രദേശില്‍ മാത്രം 1.11 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.ആകെ 5.14 ലക്ഷം പേരെയെങ്കിലും സുരക്ഷിതമേഖലയിലേക്ക് ഒഴിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമികവിലയിരുത്തല്‍. 
മാരകവിഭാഗത്തില്‍പ്പെടുത്താവുന്ന ചുഴലിക്കാറ്റായ ഹുദ് ഹുദ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രങ്ങള്‍ പറയുന്നത്. ഇതിനുശേഷം 180 കിലോമീറ്റര്‍ വേഗംവരെ ആര്‍ജിച്ചേക്കാം. കടലില്‍ 30 അടി ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പുരിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുക. കാറ്റിന് മുന്നോടിയായി മേഖലയില്‍ കനത്തമഴ ആരംഭിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് 38 തീവണ്ടികള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍ വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. ഇവിടെ 3.9 ലക്ഷം പേര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. 
             ഒഡിഷയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 300 ക്യാമ്പുകളും പ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണസേനയുടെ 20 യൂണിറ്റ് ആന്ധ്രയിലും 16 യൂണിറ്റ് ഒഡിഷയിലുമെത്തിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരും വൈദ്യസംഘവും ഹെലികോപ്ടറും ഉള്‍പ്പെട്ടതാണ് ഓരോ യൂണിറ്റുകളും.
നാവികസേനയുടെ 30 രക്ഷാബോട്ടുകള്‍ ഉള്‍പ്പെടെ 54 ബോട്ടുകള്‍ ആന്ധ്രാതീരത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സജ്ജമാണ്. ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളുമായി നാല് കപ്പലുകളും മേഖലയില്‍ നിര്‍ദേശം കാത്തുകിടക്കുന്നു. അടിയന്തരസാഹചര്യം നേരിടാന്‍ ആറ് വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏത് വെല്ലുവിളിയേയും നേരിടാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തി പറഞ്ഞു.ആന്ധ്രാതീരത്ത് ഫൈലിന്‍ ചുഴലിക്കാറ്റ് നാശംവിതച്ച് കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോഴാണ് ഹുദ് ഹുദും എത്തുന്നത്. മാരകമായ ചുവപ്പ് വിഭാഗത്തിലാണ് കാലാവസ്ഥാ വിദഗ്ധര്‍ ഈ ചുഴലിക്കാറ്റിനെ പെടുത്തിയിരിക്കുന്നത്. പക്ഷി എന്നാണ് 'ഹുദ് ഹുദ്' എന്ന ഒമാന്‍ വാക്കിന്റെ അര്‍ഥം. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുദ് ഹുദ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. വ്യാഴാഴ്ച അന്തമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ ഇത് നാശം വിതച്ചു. 

ഹുദ്ഹുദ്ചുഴലിക്കാറ്റ്‌ 

വിശാഖപട്ടണത്തോട്അടുക്കുന്നു

 മഴ ശക്തം

ഹുദ്‌ ഹുദ്‌ ചുഴലിക്കാറ്റ്‌ വിശാഖ പട്ടണത്തിന്‌ 90 കിലോ മീറ്റര്‍ അകലെയെത്തിയതായി കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന്‌ അതിശക്‌തമായ കാറ്റും മഴയുമാണ്‌ വിശാഖപട്ടണത്ത്‌ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്‌. മണിക്കൂറില്‍ 20 കിലോമീറ്‌ര്‍ വേഗതയിലാണ്‌ കാറ്റ്‌ തീരത്തേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നത്‌. സമീപകാലത്ത്‌ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ശക്‌തമായ ചഴലിക്കാറ്റാണ്‌ ഹുദ്‌ഹുദ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌.ഭീകരാന്തരീക്ഷമാണ് വിശാഖപട്ടണത്ത് ഉടനീളം നിലവില്അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മരങ്ങള്കടപുഴകി വീശാന്തുടങ്ങിയിട്ടുണ്ട്.ദിവസങ്ങള്ക്കു മുന്പ്ബംഗാള്ഉള്ക്കടലില്രൂപംകൊണ്ട ചുഴലിക്കാറ്റ്ഇന്ത്യന്സമയം രാവിലെ 10.30 നും 11.30 നും ഇടയില്കരയിലെത്തുമെന്നാണ്നിഗമനം. മണിക്കൂറില്‍ 195 കിലോമീറ്റര്വേഗത്തില്കാറ്റ്വീശുമെന്നാണ്വിലയിരുത്തല്‍. തിരമാലകളുടെ ഉയരം 14 മീറ്റര്വരെ ഉയരും. ആന്ധ്രാപ്രദേശ്‌, ഒഡീഷ തീരങ്ങളില്വന്കെടുതി സൃഷ്ടിച്ചേക്കാവുന്ന ചുഴലിക്കാറ്റിനെ നേരിടാനായി വന്തോതിലുള്ള മുന്നൊരുക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്‌. ലക്ഷക്കണത്തിന്ജനങ്ങളെ മാറ്റി പാര്പ്പിക്കും. രണ്ടുലക്ഷത്തിലേറെ പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നാണ്റിപ്പോര്ട്ട്‌. ഇരു സംസ്ഥാനങ്ങളിലും സേനാവിഭാഗങ്ങള്രക്ഷാപ്രവര്ത്തനത്തിന്ഒരുങ്ങിയിട്ടുണ്ട്‌.
 ബംഗാള്ഉള്ക്കടലില്രൂപപ്പെട്ട ഹുദ്ഹുദ്ചുഴലിക്കൊടുങ്കാറ്റിനെ ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട്മുങ്ങി ഒരു പെണ്കുട്ടി മരിച്ചു. 11 വയസുള്ള ഒരു ആണ്കുട്ടിയെ കാണാതായി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ്സംഭവം. സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ളവരെ സ്ഥലത്ത്നിന്ന്ഒഴിപ്പിക്കുന്നതിനിടെയാണ് ബോട്ട്മുങ്ങിയത്‌.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വിനാശകാരിയായ 'ഹുദ് ഹുദ്' ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു. തീരത്ത് കനത്ത മഴയും കാറ്റും. വിശാഖപട്ടണത്ത് മരം കടപുഴകിവീണ് ഒരു സ്ത്രീമരിച്ചു. മാരകവിഭാഗത്തില്‍പ്പെടുത്താവുന്ന ചുഴലിക്കാറ്റായ ഹുദ് ഹുദ് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ ശ്രീകാകുളത്ത് ആദ്യം അടിക്കുമെന്നാണ് സൂചന. ഇതിനുശേഷം 180 കിലോമീറ്റര്‍ വേഗംവരെ ആര്‍ജിച്ചേക്കാം. കടലില്‍ 30 അടി ഉയരത്തില്‍വരെ തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണത്തിനും ഒഡിഷയിലെ ഗോപാല്‍പുരിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുക. ആന്ധ്രപ്രദേശില്‍ മാത്രം 2 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 38 തീവണ്ടികള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് റായ്പുര്‍-നാഗ്പുര്‍ വഴി തിരിച്ചുവിട്ടു. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്സുകള്‍, തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവയും വഴിതിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളേയും ചുഴലിക്കാറ്റ് ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദവരി, വിജയനഗരം എന്നീ ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ 436 ഗ്രാമങ്ങളില്‍ അതി ജാഗ്രതാനിര്‍ദേശം നല്‍കി. ആന്ധ്രയില്‍ 370 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.

                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ      


1 comment:

Anoop Thankachan said...

valuable information