Pages

Wednesday, May 14, 2014

KERALA AFTER TWO YEARS,BUS FARES HIKED BY 10 %


ബസ് നിരക്ക് കൂട്ടി:
 മിനിമം ചാര്ജ്ര ഏഴു രൂപ
__________________________________
The Congress-led UDF government in Kerala on Wednesday decided to hike bus fares by an average of 10 percent on all classes of stage carriers in view of rising fuel cost and other transport accessories. 
___________________________________________________________________________________
സംസ്ഥാനത്തെ ബസ് യാത്രാ നിരക്ക് വര്ധിമപ്പിച്ചു. മിനിമം ചാര്ജ്സ ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്ത്തി . ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ മിനിമം നിരക്ക് രണ്ട് രൂപ വര്ധിആപ്പിച്ചു. 2014 മെയ്‌ മാസം 20 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.ബുധനാഴ്ച ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാര്ജ്ന വര്ധ്നവിനായി സര്ക്കാ ര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ശുപാര്ശാകള്‍ ഏകദേശം അതേപടി നടപ്പാക്കുകയായിരുന്നുവെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.മിനിമം ചാര്ജി ന് പുറമെ കിലോമീറ്റര്‍ ചാര്ജുംശ വര്ധിംപ്പിച്ചിട്ടുണ്ട്. ഓര്ഡിേനറി സര്വീശസിന് കിലോമീറ്റര്‍ ചാര്ജ്  58 പൈസയില്‍ നിന്ന് 64 പൈസയാക്കി ഉയര്ത്തി . മിനിമം ചാര്ജ്ീ ഒരു രൂപയും വര്ധിശപ്പിച്ചു.സിറ്റി ഫാസ്റ്റ് സര്വീ സിന് കിലോമീറ്റര്‍ ചാര്ജ്ി ആറ് പൈസ വര്ധിസപ്പിച്ചു. മിനിമം ചാര്ജിപല്‍ ഒരു രൂപയാണ് വര്ധവന. ഫാസ്റ്റ് പാസഞ്ചര്‍ സര്വീാസിന് മിനിമം ചാര്ജ്ജ്് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കി ഉയര്ത്തി . സൂപ്പര്ഫായസ്റ്റ് ബസിന്റെ കിലോമീറ്റര്‍ ചാര്ജ്ത 65 പൈസയില്‍ നിന്ന് 75 പൈസയാക്കി ഉയര്ത്തിത. മിനിമം ചാര്ജ്് 12 രൂപയില്‍ നിന്ന് 13 രൂപയാക്കി ഉയര്ത്തി്. സൂപ്പര്‍ എക്‌സ്പ്രസിന്റെ മിനിമം ചാര്ജ്് 17 രൂപയില്‍ നിന്നും 20 രൂപയായും ഉയര്ത്തി . ലക്ഷ്വറി സര്വീ സിന് മിനിമം ചാര്ജ്0 35 രുപയില്‍ നിന്നും 40 രൂപയായും വോള്വോ  സര്വീ്സിന്റേത് 35 രൂപയില്‍ നിന്ന് 40 രൂപയായും ഉയര്ത്തി .
വിദ്യാര്ത്ഥി കളുടെ ചാര്ജ്ൂ ഇപ്പോള്‍ വര്ധി0പ്പിച്ചിട്ടില്ല. എന്നാല്‍, വിദ്യാര്ത്ഥി കളുടെ ചാര്ജ്ര വര്ധധന സംബന്ധിച്ച് വിശദമായി പഠിച്ചതിന് ശേഷം മൂന്ന് മാസത്തിനകം റിപ്പോര്ട്ട്  നല്കാൂന്‍ രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായും തിരുവഞ്ചൂര്‍ പറഞ്ഞു.ബസ് ചാര്ജ്് വര്ധിതപ്പിക്കാതിരിക്കാന്‍ സര്ക്കാ്ര്‍ പരമാവധി ശ്രമിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചാര്ജ്ല വര്ധിനയല്ലാതെ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. 2012ന് ശേഷം ഡീസല്‍ നിരക്കില്‍ 22 ശതമാനത്തിന്റെ വര്ധ നവുണ്ടായി. തേയ്മാന ചെലവുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ചാര്ജ്ാ വര്ധവനയല്ലാതെ മറ്റൊരു വഴിയും സര്ക്കാാരിന് മുന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്ട്ട്  നടപ്പാക്കുന്നതോടെ കെ.എസ്. ആര്‍.ടി.സിക്ക് പ്രതിദിനം ഒരു കോടിയുടെ അധിക വരുമാനം ലഭിക്കും. നിലവില്‍ 4.7 കോടിയാണ് പ്രതിദിന വരുമാനം. നിരക്ക് വര്ധ4ന ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്ച്ചു നടത്തിയിരുന്നു. മിനിമം ചാര്ജ്മ 10 രൂപയായി വര്ധിുപ്പിക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചര്ച്ച യില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. 2012 സപ്തംബറിലാണ് ഒടുവില്‍ നിരക്ക് വര്ധി്പ്പിച്ചത്.

                                        പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: