Pages

Saturday, May 10, 2014

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ തിരിച്ചറിയുക


കാലാവസ്ഥയി വരുന്ന മാറ്റങ്ങ  തിരിച്ചറിയുക

                വേ­നൽ­മ­ഴ­യു­ടെ രൂ­ക്ഷ­ത കേരളം കണ്ടുകൊണ്ടിരിക്കയാണ് .കൊ­ടു­ങ്കാ­റ്റും പേ­മാ­രി­യും ശ­ക്ത­മാ­യ ഇ­ടി­മി­ന്ന­ലും ഇ­ക്കു­റി കേ­ര­ളം ക­ണ്ട വേ­നൽ­മ­ഴ­യു­ടെ പ്ര­ത്യേ­ക­ത­യാ­യി­രു­ന്നു. ചു­ട്ടു­പ­ഴു­ത്ത്‌ ദാ­ഹാർ­ത്ത­മാ­യി കി­ട­ക്കു­ന്ന മ­ണ്ണി­ന്‌ ആ­ശ്വാ­സ­വു­മാ­യാ­ണ്‌ മുൻ­കാ­ല­ങ്ങ­ളിൽ വേ­നൽ മ­ഴ എ­ത്തി­യി­രു­ന്ന­തെ­ങ്കിൽ ഇ­ത്ത­വ­ണ ഭ­യാ­ന­ക­മാ­യ അ­വ­സ്ഥ­യാ­ണ്‌ അ­ത്‌ പ­ല­ഭാ­ഗ­ത്തും സൃ­ഷ്‌­ടി­ച്ച­ത്‌. ക­ന്യാ­കു­മാ­രി­ക്ക്‌ സ­മീ­പം ക­ട­ലിൽ രൂ­പം­കൊ­ണ്ട ശ­ക്ത­മാ­യ ന്യൂ­ന­മർ­ദ്ദ­മാ­ണ്‌ ഇ­ത്ത­വ­ണ­ത്തെ അ­തി­ശ­ക്ത­മാ­യ വേ­നൽ­മ­ഴ­യാ­യി രൂ­പാ­ന്ത­രം പ്രാ­പി­ച്ച­ത്‌.
വേ­നൽ­മ­ഴ എ­ല്ലാ വർ­ഷ­വും ഉ­ണ്ടാ­കു­ന്ന­ത്‌ ക­ട­ലി­ലെ ന്യൂ­ന­മർ­ദ്ദ­ത്തിൽ നി­ന്നു­ത­ന്നെ­യാ­ണ്‌. ഇ­ത്ത­വ­ണ അ­തി­ന്റെ രൂ­ക്ഷ­ത സം­ഹാ­ര­​‍ാ­ത്മ­ക­മാ­യി മാ­റു­ക­യാ­യി­രു­ന്നു. ഏ­ഴ്‌ മു­തൽ 13 സെന്റീ­മീ­റ്റർ­വ­രെ മ­ഴ ഉ­ണ്ടാ­കു­മെ­ന്നാ­ണ്‌ പ്ര­വ­ച­നം. അ­തോ­ടൊ­പ്പം വീ­ശി­യ­ടി­ക്കു­ന്ന കാ­റ്റി­ന്‌ 55 കി­ലോ­മീ­റ്റർ വ­രെ വേ­ഗ­ത­യു­ണ്ടാ­കാം. ഇ­ടി­മി­ന്നൽ ഈ വർ­ഷം പ­തി­വിൽ കൂ­ടു­ത­ലാ­യി­രു­ന്നു. സം­സ്ഥാ­ന­ത്ത്‌ പ­ല ഭാ­ഗ­ത്തും അ­തു മ­ര­ണം വി­ത­ച്ചു. ഇ­ത്ത­രം പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങൾ നേ­രി­ടാൻ ന­മ്മു­ടെ ഔ­ദ്യോ­ഗി­ക സം­വി­ധാ­ന­ങ്ങൾ എ­ത്ര­മാ­ത്രം അ­പ­ര്യാ­പ്‌­ത­മാ­ണെ­ന്ന്‌ ഈ ദി­ന­ങ്ങ­ളിൽ കേ­ര­ളം വീ­ണ്ടും അ­റി­യു­ക­യാ­ണ്‌. ഐ­എ­സ്‌­ആർ­ഒ തൊ­ടു­ത്തു­വി­ട്ട ഉ­പ­ഗ്ര­ഹ­നി­രീ­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ 48 മ­ണി­ക്കൂർ മുൻ­കൂ­ട്ടി ഇ­ത്ത­രം പ്ര­തി­ഭാ­സ­ങ്ങൾ അ­റി­യാൻ ഇ­പ്പോൾ ക­ഴി­യും. എ­ന്നാ­ലും അ­വ­യെ ഫ­ല­പ്ര­ദ­മാ­യി നേ­രി­ടാ­നു­ള്ള സം­വി­ധാ­ന­ങ്ങ­ളോ സ­ന്നാ­ഹ­ങ്ങ­ളോ കേ­ര­ള­ത്തിൽ ഇ­ല്ലെ­ന്നു­ള്ള സ­ത്യം ന­മ്മെ തു­റി­ച്ചു­നോ­ക്കു­ന്നു.
                 വർ­ഷ­ത്തിൽ പ­കു­തി­യോ­ളം മ­ഴ പെ­യ്യു­ന്ന പ്ര­ദേ­ശ­മാ­ണ്‌ കേ­ര­ളം. എ­ന്നി­ട്ടും ഒ­രു മ­ഴ­വ­ന്നാൽ ജ­ന­ജീ­വി­തം സ്‌­തം­ഭി­ക്കു­ന്നു. റോ­ഡു­ക­ളെ­ല്ലാം അ­പ്പോൾ തോ­ടു­ക­ളാ­യി മാ­റും. എ­ങ്ങോ­ട്ടും നീ­ങ്ങാ­നാ­കാ­തെ ജ­ന­ങ്ങൾ വ­ല­യും. ന­മ്മു­ടെ റോ­ഡു­കൾ പ­ണി­ത­വർ മ­ഴ­വെ­ള്ളം ഒ­ഴു­കി­പ്പോ­കാൻ ഫ­ല­വ­ത്താ­യ വ­ഴി­വേ­ണ­മെ­ന്ന്‌ അ­റി­യി­ല്ലാ­ത്ത­വ­രാ­യി­രു­ന്നോ? ടൗൺ പ്ളാ­നി­ങി­ന്റെ­യും റോ­ഡ്‌ നിർ­മാ­ണ­ത്തി­ന്റെ­യും ഭാ­വ­നാ­ശൂ­ന്യ­ത കാ­ണ­ണ­മെ­ങ്കിൽ മ­ഴ­ക്കാ­ല­ത്ത്‌ കേ­ര­ള­ത്തി­ലെ റോ­ഡു­കൾ നോ­ക്കി­യാൽ മ­തി­യാ­കും. വെ­ള്ളം ഒ­ഴു­കി­പ്പോ­കാ­നു­ള്ള എ­ല്ലാ വ­ഴി­ക­ളും ഓ­ട­ക­ളും ചാ­ലു­ക­ളും തോ­ടു­ക­ളും വ­യ­ലു­ക­ളും ത­ണ്ണീർ­ത്ത­ട­ങ്ങ­ളു­മെ­ല്ലാം നി­ക­ത്തു­ന്ന­താ­ണ്‌ വി­ക­സ­ന­മെ­ന്നു ക­ണ്ടു­പി­ടി­ച്ച­വർ ഇ­വി­ടെ­യു­ണ്ട്‌. അ­വ­രു­ടെ വി­വ­ര­ക്കേ­ടി­ന്റെ സാ­ക്ഷ്യ­പ­ത്ര­മാ­ണ്‌ മ­ഴ­ക്കാ­ല­ത്തെ റോ­ഡു­ക­ളും ന­ഗ­ര­ച­ത്വ­ര­ങ്ങ­ളു­മെ­ല്ലാം.
ആ­ഗോ­ള­താ­പ­ന­ത്തി­ന്റെ കാ­ല­ത്താ­ണ്‌ ഇ­നി മ­നു­ഷ്യർ ജീ­വി­ക്കേ­ണ്ട­ത്‌. എ­ല്ലാ പ്ര­കാ­ര­ത്തി­ലും അ­തി­നു സ­ജ്ജ­മാ­കാൻ സ­മൂ­ഹ­ത്തെ പഠി­പ്പി­ക്കേ­ണ്ട­തു­ണ്ട്‌. ഇ­ത്ത­വ­ണ­ത്തെ വേ­നൽ­മ­ഴ ഇ­ത്ര­യും രൂ­ക്ഷ­മാ­യ­തി­ന്റെ കാ­ര­ണം ആ­ഗോ­ള­താ­പ­ന­ത്തി­ന്റെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളാ­ണ്‌. പ­രി­സ്ഥി­തി­വാ­ദി­ക­ളെ ശ­കു­നം­മു­ട­ക്കി­ക­ളാ­യി കാ­ണു­ന്ന­വ­രെ­ല്ലാം ഇ­ത്ത­രം സ­ത്യ­ങ്ങൾ ഇ­പ്പോ­ഴ­ല്ലെ­ങ്കിൽ പി­ന്നെ എ­പ്പോ­ഴാ­ണ്‌ മ­ന­സി­ലാ­ക്കു­ക? കാ­ലാ­വ­സ്ഥാ നി­രീ­ക്ഷ­ണ കേ­ന്ദ്ര­ത്തി­ന്റെ ഭൂ­പ­ട­ങ്ങ­ളിൽ പ­ണ്ടൊ­ന്നും വേ­നൽ­മ­ഴ അ­ട­യാ­ള­പ്പെ­ടു­ത്തി­യി­ട്ടി­ല്ലാ­ത്ത ഭൂ­പ്ര­ദേ­ശ­ങ്ങൾ ഇ­പ്പോൾ വേ­നൽ­മ­ഴ­യു­ടെ കെ­ടു­തി­കൾ അ­നു­ഭ­വി­ക്കു­ന്നു. കാ­ലാ­വ­സ്ഥ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട സൂ­ക്ഷ്‌­മ­മാ­യ പഠ­ന­ങ്ങ­ളും നി­ര­ന്ത­ര­ബോ­ധ­വൽ­ക്ക­ര­ണ­വും അ­ടി­യ­ന്ത­ര­മാ­യി ന­ട­ക്കേ­ണ്ട­താ­ണ്‌. സ്ഥൂ­ല­മാ­യ (​‍ാമരൃ​‍ീ) നി­രീ­ക്ഷ­ണ­ങ്ങൾ­കൊ­ണ്ട്‌ ഈ ല­ക്ഷ്യം കാ­ണാ­നാ­വി­ല്ല. സൂ­ക്ഷ്‌­മ (​‍ാശരൃ​‍ീ) മാ­യ വി­ശ­ക­ല­ന­ങ്ങ­ളാ­ണ്‌ ഉ­ണ്ടാ­­കേ­ണ്ട­ത്‌. അ­തി­നു­ള്ള കർ­മ­പ­ദ്ധ­തി ആ­വി­ഷ്‌­ക­രി­ക്കേ­ണ്ട സർ­ക്കാർ അ­തിൽ വീ­ഴ്‌­ച­വ­രു­ത്തു­ക­യാ­ണ്‌. കാ­ലാ­വ­സ്ഥാ ശാ­സ്‌­ത്രം ലോ­ക­ത്ത്‌ ഒ­ട്ടേ­റെ വി­ക­സി­ച്ച­ത്‌ ആ­ഗോ­ള­താ­പ­ന­ത്തി­ന്റെ വെ­ല്ലു­വി­ളി­ക­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ്‌. ആ വെ­ല്ലു­വി­ളി ഇ­ന്ത്യ­യും കേ­ര­ള­വും വൻ­തോ­തിൽ നേ­രി­ടു­ന്നു­ണ്ട്‌. ന­മ്മു­ടെ സർ­വ­ക­ലാ­ശാ­ല­കൾ­ക്കും ഔ­ദ്യോ­ഗി­ക സ­ന്നാ­ഹ­ങ്ങൾ­ക്കും ഗ­വേ­ഷ­കർ­ക്കും ഈ രം­ഗ­ത്ത്‌ അ­നി­ഷേ­ധ്യ­മാ­യ പ­ങ്കു­വ­ഹി­ക്കാൻ ക­ഴി­യും. സ­മൂ­ഹ­ത്തി­ന്റെ ആ­വ­ശ്യ­ങ്ങൾ മുൻ­നിർ­ത്തി ഗ­വേ­ഷ­ണ­ങ്ങൾ­ക്ക്‌ അ­വ­രെ സ­ജ്ജ­മാ­ക്കേ­ണ്ട­ത്‌ സർ­ക്കാർ ത­ന്നെ­യാ­ണ്‌. എ­ന്നാൽ ന­മ്മു­ടെ നാ­ട്ടി­ലെ ഗ­വേ­ഷ­ണം മി­ക്ക­വാ­റും ഗ­വേ­ഷ­ക­ന്മാ­രു­ടെ മ­നോ­ധർ­മ­ത്തെ­മാ­ത്ര­മാ­ണ്‌ ആ­ശ്ര­യി­ക്കു­ന്ന­ത്‌. ആ­ഗോ­ള­താ­പ­നം കെ­ട്ട­ഴി­ച്ചു­വി­ടു­ന്ന വേ­നൽ­മ­ഴ അ­ട­ക്ക­മു­ള്ള പ്ര­കൃ­തി­പ്ര­തി­ഭാ­സ­ങ്ങ­ളെ നേ­രി­ടാ­നു­ള്ള ഗ­വേ­ഷ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണ്‌ ഇ­വി­ടെ അ­ടി­യ­ന്ത­ര­മാ­യി ന­ട­ക്കേ­ണ്ട­ത്‌. ന­മ്മു­ടെ വി­ക­സ­ന­സ­ങ്കൽ­പ­ങ്ങ­ളി­ലും ജീ­വി­ത­ശൈ­ലി­ക­ളി­ലും വ­രു­ത്തേ­ണ്ട മാ­റ്റ­ങ്ങ­ളും ചർ­ച്ചാ­വി­ഷ­യ­മാ­ക­ണം.
               60 കോ­ടി­യിൽ­പ്പ­രം രൂ­പ­യു­ടെ കൃ­ഷി­നാ­ശ­മാ­ണ­ത്രെ ഇ­തു­വ­രെ ഉ­ണ്ടാ­യ­ത്‌. 2.19 കോ­ടി രൂ­പ­യു­ടെ വീ­ടു­കൾ പൂർ­ണ­മാ­യി ത­കർ­ന്നു. ഭാ­ഗി­ക­മാ­യി ത­കർ­ന്ന­ത്‌ 4.09 കോ­ടി രൂ­പ­യു­ടേ­തും. ഇ­തെ­ല്ലം സർ­ക്കാർ ക­ണ­ക്കാ­ണ്‌. വ­സ്‌­തു­ത ഇ­തി­നേ­ക്കാ­ളേ­റെ­യാ­യി­രി­ക്കും. ഈ മ­നു­ഷ്യർ­ക്ക്‌ തൃ­പ്‌­തി­ക­ര­മാ­യ ന­ഷ്‌­ട­പ­രി­ഹാ­രം നൽ­കാൻ ക­ഴി­യ­ണം. പ്ര­കൃ­തി­ക്ഷോ­ഭ­ത്തി­ന്റെ പ­ട്ടി­ക­യിൽ ഏ­തെ­ല്ലാം ദു­ര­ന്ത­ങ്ങൾ­പ്പെ­ടു­ത്താം എ­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­കൾ ഇ­പ്പോ­ഴും പൂർ­ത്തി­യാ­യി­ട്ടി­ല്ല. അ­ത്ത­രം ക­ഥ­യി­ല്ലാ­ത്ത ചർ­ച്ച­കൾ അ­വ­സാ­നി­പ്പി­ച്ച്‌ ന­ഷ്‌­ടം നേ­രി­ട്ട എ­ല്ലാ­വ­രേ­യും സ­ഹാ­യി­ക്കാൻ ഗ­വൺ­മെന്റ്‌ അ­മാ­ന്തം കാ­ണി­ക്ക­രു­ത്‌.

                                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                          

No comments: