Pages

Tuesday, September 3, 2013

സിറിയയിൽ മിസൈലാക്രമണം നടന്നെന്ന് റിപ്പോർട്ടുകൾ

സിറിയയി മിസൈലാക്രമണം നടന്നെന്ന് റിപ്പോർട്ടുകൾ
സിറിയയ്ക്കുനേരെ മെഡിറ്ററേനിയ കടലിൽനിന്ന് ആക്രമണമുണ്ടായതായി  പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് റഷ്യ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പക്ഷേ ആരാണ് ആക്രമണം നടത്തിയതെന്നോ മിസൈലാക്രമണമാണ് നടന്നതെന്നോ വ്യക്തമാക്കിയിട്ടില്ല. സിറിയയി അമേരിക്ക ആക്രമണം ആസന്നമായിരിക്കെയാണ് സ്ഫോടനാത്മകമായ വാർത്ത പുറത്തുവന്നത്. പക്ഷേ തങ്ങ ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്ക കപ്പലുക മെഡിറ്ററേനിയനി തന്പടിച്ചിട്ടുണ്ട്. ഇസ്രായേലാണ് ആക്രമണം നടത്തിയതെന്ന് അനൗദ്യോഗികമായ റിപ്പോർട്ടുണ്ട്. രാജ്യത്ത് മിസൈ ആക്രമണം നടന്നതായി സിറിയ ദേശീയ ടെലിവിഷ ചാനലുകളും റിപ്പോർട്ട് ചെയ്തു. സിറിയ സമയം രാവിലെ 10.16 നായിരുന്നു ഇത്. ഇസ്രയേലും ആക്രമണ വാർത്ത നിഷേധിച്ചു. 
സിറിയയിലെ ഇറാഖ് അതിർത്തിയിലുണ്ടായ ആക്രമണത്തി വാതക പൈപ്പ് ലൈ തകർന്നതായും സിറിയ ടെലിവിഷ വ്യക്തമാക്കി. കിഴക്ക മെഡിറ്ററേനിയ ഭാഗത്ത് നിന്നാണ് മിസൈ ആക്രമണം ഉണ്ടായതെന്നാണ് റഷ്യ ചാനലുക സൂചിപ്പിക്കുന്നു.സംഭവത്തെക്കുറിച്ച് റഷ്യ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പ്രസിഡന്റ് വ്ലാഡിമി പുട്ടിന് റിപ്പോർട്ട് ൽകിയിട്ടുണ്ട്. റഡാ രേഖകളി നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിസൈ ആക്രമണം ഉണ്ടായതെന്ന് റഷ്യ സ്ഥിരീകരിച്ചു.യൂറോപ്പിൽനിന്നും ഇറാനിൽനിന്നും മിസൈലുക വിക്ഷേപിക്കപ്പെട്ടാ കണ്ടുപിടിക്കത്തക്ക വിധത്തി കരിങ്കടലിനുസമീപം ർമവീർ എന്ന സ്ഥലത്താണ് റഷ്യ റഡാ സ്റ്റേഷ സജ്ജീകരിച്ചിരിക്കുന്നത്. 

                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: