Pages

Friday, November 7, 2025

ഇത് എന്ത് ജനാധിപത്യം

 

ഇത്  എന്ത്  ജനാധിപത്യം

 

ബി.ജെ.പിക്കുവേണ്ടി തെഞ്ഞെടുപ്പ്മീ വോട്ടുകൊള്ള ത്തിയെന്ന് ചൂണ്ടിക്കാട്ടി ലോക്സ പ്രതിക്ഷ നേതാവ് രാഹു ഗാന്ധി ത്തി വാത്തമ്മേത്തിന് പിന്നാലെ രോണം ക്തമാക്കി ഡ്യ മുന്നണിയിലെ കൂടു നേതാക്ക രംത്ത്. യു.പിയിലും ക്രക്കേട് ന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മാജ്വാദി പാട്ടി ധ്യക്ഷനും മു മുഖ്യന്ത്രിയുമാ ഖിലേഷ് യാവും ബിഹാറി .ജെ.ഡി ധ്യക്ഷ തേസ്വി യാവും രംത്തുന്നു. യു.പിയി കുന്ദകി, മിരാപൂ, യോധ്യയിലെ ഫൈസാബാദ് ന്നിവിങ്ങളിലെ തെഞ്ഞെടുപ്പുളി ബി.ജെ.പി നിദേപ്രകാരം മീ വോട്ട് കൊള്ള ത്തിയിട്ടുണ്ടെന്ന് ഖിലേഷ് രോപിച്ചു.

തെഞ്ഞെടുപ്പുളി തൊക്കെ ദ്യോസ്ഥ ഡ്യൂട്ടിയിലുണ്ടാമെന്നും രോരുത്തരും ത്ര വോട്ടു നേടുമെന്നും മുകൂട്ടി നിശ്ചയിച്ചു. വ്യക്തിക്ക് ന്നിധികം വോട്ടു ചെയ്യാ സൗര്യമൊരുക്കി. ചി റ് വോട്ട് വീതം ചെയ്യുന്നതിന്റെ വിഡിയോ ങ്ങളുടെ ക്കലുണ്ട്. ബി.ജെ.പി ന്ത്രിമാ പോളിങ് ബൂത്തുളുടെ മീപം ന്നെയാണ് താസിച്ചിരുന്നതെന്നും ഖിലേഷ് ഞ്ഞു. ങ്ങളുടെ 18,000 വോട്ടു മീ വിദീമില്ലാതെ ഴിവാക്കി. ത്തവാത്തപ്പെട്ട ദ്യോസ്ഥക്കെതിരെ മീ രു ടിയും സ്വീരിച്ചില്ല. ത് തെഞ്ഞെടുപ്പ് നീതിക്ക് ഭീണിയാണെന്നും ഖിലേഷ് വ്യക്തമാക്കി. രാജ്യത്തുനീളം വോട്ട് മോണം ന്നിട്ടുണ്ടെന്നും മീ പ്രത്തിക്കുന്നത് ബി.ജെ.പി ഫിസ് ഴിയാണെന്നും ശിസേ ദ്ദവ് വിഭാഗം നേതാവ് ദിത്യ താക്കറെ ഞ്ഞു. രാഹു ഗാന്ധി പുത്തുവിട്ടത് പൊള്ളയാ കാവാങ്ങല്ല, ദ്ദേഹം വോട്ട് കൊള്ള ണ്ടെത്തിയെന്നും താക്കറെ വ്യക്തമാക്കി.

 

ലോക്സ വോട്ടെടുപ്പ് ദിസം വൈകുന്നേരം ഞ്ചു ണിക്കും രാത്രി മ്പതു ണിക്കും യി ഡിയി 42 ക്ഷത്തോളം വോട്ടു രേപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാ കോഗ്രസ് ധ്യക്ഷ ദാസ് ഞ്ഞു. വൈകുന്നേങ്ങളി ത്രധികം വോട്ടമാ പോളിങ് സ്റ്റേനുളി ത്തിത് ങ്ങനെയാണ്. വോട്ട് കൊള്ളയിലൂടെ തെഞ്ഞെടുപ്പ് മീ ങ്ങളെ ഞ്ചിച്ചാണ് ബി.ജെ.പിയെ ധികാത്തി ത്തിച്ചത് ങ്ങനെയെന്ന് ങ്ങളോട് യാ കോഗ്രസ് തിങ്കളാഴ്ച ല്ലാ ജില്ലളിലും വാത്തമ്മേനം ത്തുമെന്നും ദ്ദേഹം വ്യക്തമാക്കി. ബിഹാ ട് വോട്ടട്ടിയിനിന്ന് പുത്താക്കി 65 ക്ഷത്തോളംളുളുടെ പേരു പുത്തുവിടാനോ നീക്കം ചെയ്യാനുണ്ടാ കാണം വ്യക്തമാക്കാനോ നിമാ ബാധ്യയില്ലെന്ന് തെഞ്ഞെടുപ്പ് മീ സുപ്രീംകോതിയി. സ്റ്റ് ന്നിന് പ്രസിദ്ധീരിച്ച ബിഹാ ട് വോട്ടട്ടിയിനിന്ന് പുത്താരുടെ പ്രത്യേ ലിസ്റ്റ് പുത്തു വിടാ നിദേശം മെന്ന് ശ്യപ്പെട്ട് സോസിയേ ഫോ ഡെമോക്രാറ്റിക് റിഫോംസ് (.ഡി.) കി ജിയി റുടി ത്യവാങ്മൂത്തിലാണ് മീ ക്കാര്യം വ്യക്തമാക്കിത്.

 

ട് വോട്ടട്ടിയി പേരില്ല ന്നതിന് ഥം വോട്ടട്ടിയി നിന്ന് ഴിവാക്കി ന്നല്ല. നിവി ഭിച്ച ണ്ണ ഫോങ്ങളുടെ ടിസ്ഥാത്തി മാത്രമാണ് ട് ട്ടി യാറാക്കിത്. തി ചി മാനുഷി കാങ്ങ നിമിത്തം ഴിവാക്കാലോ പ്പെടുത്താലോ സംവിച്ചേക്കാം. ട് ട്ടിയി പ്പെടാത്ത വ്യക്തിക്ക് പ്പെടുത്തുന്നതിനായി രം കും. ണ്ണ ഫോങ്ങ ഭിക്കാത്ത വോട്ടമാരുടെ ബൂത്ത് ലെ ട്ടി മീ ത് ബൂത്ത് ലെ ന്റുമാക്ക് ങ്കിട്ടു.

 

ശേഷം രാഷ്ട്രീ പാട്ടിളുടെ നിദേങ്ങ പ്പെടുത്തിയാണ് ട് ട്ടി പ്രസിദ്ധീരിച്ചതെന്നും മീ വിദീരിക്കുന്നു. ജിയി സ്റ്റിസ് സൂര്യകാന്ത് ധ്യക്ഷനാ ബെഞ്ചാണ് ത്യവാങ്മൂലം പ്പിക്കാ മീനോട് ശ്യപ്പെട്ടത്. ജി ചൊവ്വാഴ്ച വീണ്ടും രിണിക്കും.

ണായിലെ രു നിയോ ണ്ഡത്തി മാത്രം ക്ഷത്തിലേറെ വ്യാ വോട്ടമാരെ ചേത്തതിന്റെ തെളിവു പ്രതിക്ഷ നേതാവ് രാഹു ഗാന്ധി പുത്തുവിട്ടതിലും കുടിയേറ്റ തൊഴിലാളിളുടെ വോട്ടുളുണ്ടായിരുന്നു. ഹാരാഷ്ട്രയി 40 ക്ഷത്തിലേറെ വോട്ട നി തെഞ്ഞെടുപ്പിന് മുമ്പ് കൂട്ടിച്ചേക്കപ്പെട്ടതിലും സംസ്ഥാ വോട്ടമാരാണെന്ന് ണ്ടെത്തിയിരുന്നു. വോട്ട ട്ടിയിലെ സംസ്ഥാക്കാ ഥാ വോട്ടറോ വ്യാനോ ന്ന് തിരിച്ചറിയൽ പ്രയാമാകും.

ഇൻഡ്യ സഖ്യം ജനങ്ങളിലേക്ക്; തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ഇന്ന്

ന്യൂഹി: വോട്ടട്ടിയിലെ ക്രക്കേടി പ്രതിഷേധം ടുപ്പിക്കാ ഡ്യ ഖ്യം. ഖ്യത്തിലെ 300 എം.പിമാരെ ങ്കെടുപ്പിച്ച് കേന്ദ്ര തെഞ്ഞെടുപ്പ് മീ ഫിസിലേക്ക് പ്രതിഷേധം സംടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 11.30ന്പാമെന്റിനിന്ന് തെഞ്ഞെടുപ്പ് മീ സ്ഥാത്തേക്ക് ത്തുന്ന മാച്ചിന് പ്രതിക്ഷ നേതാവ് രാഹു ഗാന്ധി നേതൃത്വം കും.

 

മാച്ചിന് പിന്നാലെ, ങ്ങളുടെ വിയോജിപ്പ് മീനെ നേതാക്ക ദ്യോഗിമായി റിയിക്കും. ണായിലെ ഹാദേപു നി സീറ്റി രു ക്ഷത്തോളം വോട്ടു ചോന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹു ഗാന്ധി, തെഞ്ഞെടുപ്പ് മ്മീ ബി.ജെ.പിയുമായി ത്തുളിക്കുന്നുവെന്ന് രോപിച്ചതിന് പിന്നാലെയാണ് പ്രതിക്ഷ പ്രതിഷേധം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിതെന്നും ഇവിടത്തെ തിരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ മാത്രമല്ല. എന്നാൽ, ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ തലേന്ന്, ഹരിയാനയിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി അതീവ ആഘാതശേഷിയുള്ളൊരു ആരോപണ ബോംബ് പൊട്ടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

ഹരിയാനയിൽ ഫലം ബിജെപിക്ക് അനുകൂലമാക്കാൻ സംസ്ഥാനവ്യാപകമായിവോട്ടുകൊള്ളനടത്തിയെന്ന ആരോപണത്തിനു ബലം നൽകുന്ന ശക്തമായ തെളിവുകളും കണക്കുകളുമാണ് രാഹുൽ പുറത്തുവിട്ടിരിക്കുന്നത്. രണ്ടു കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 25 ലക്ഷത്തിലേറെ വോട്ടുകൾ വ്യാജമെന്നു കണ്ടെത്തിയതായി ലോക്സഭയിലെ പ്രതിപക്ഷനേതാവ് പറയുമ്പോൾ അതിനു ഗൗരവമേറെയാണ്. ഇതുപ്രകാരം, സംസ്ഥാനത്തെ എട്ടിലൊന്നു വോട്ടും വ്യാജമാണെന്നു വരുന്നു!

തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയ വോട്ടർപട്ടികയെ അടിസ്ഥാന തെളിവായെടുത്താണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചുപോരുന്നതെന്നിരിക്കെ, അതേ ഗൗരവത്തോടെ കമ്മിഷൻ മറുപടി പറയേണ്ടതുണ്ട്. മറ്റാരുടെയും ആജ്ഞാനുവർത്തികളായല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും പ്രവർത്തനം തികച്ചും സ്വതന്ത്രമാണെന്നും തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. എന്നാൽ, അത്തരത്തിൽ നിഷ്പക്ഷ അന്വേഷണത്തിനുള്ള സന്നദ്ധത കമ്മിഷൻ കാട്ടുന്നില്ല എന്നതാണു നിർഭാഗ്യകരം. പൊള്ളയായ മറുപടികൾക്കുപകരം, ആരോപണങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് വിശദമായ അന്വേഷണം നടത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിൽ കമ്മിഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഊട്ടിയുറപ്പിക്കാൻ അതു സഹായിച്ചേനെ. അതല്ല സംഭവിക്കുന്നത് എന്നതു നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തം..ഇതാണോ  ജനാധിപത്യം

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: