Pages

Friday, March 4, 2022

യുക്രെയൻറെ സ്ഥിതി ഓർത്ത് ലോകം സങ്കടപ്പെടുന്നു.

 

യുക്രെയൻറെ  സ്ഥിതി ഓർത്ത്  

ലോകം സങ്കടപ്പെടുന്നു..



 യുക്രെയ്ൻ സൈന്യവും ജനങ്ങളും നടത്തുന്ന വീര്യം ചോരാത്ത ചെറുത്തുനിൽപ് രാജ്യാന്തര സമൂഹം നെഞ്ചിടിപ്പോടെയാണു കണ്ടുനിൽക്കുന്നത്. യുദ്ധം നീളവേ, സമീപരാജ്യങ്ങളിലേക്കുള്ള വൻ അഭയാർഥിപ്രവാഹം ലോകത്തിന്റെ സങ്കടവും ആശങ്കയുമാകുന്നു. യുദ്ധഭൂമിയിൽനിന്ന് വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ളഓപ്പറേഷൻ ഗംഗദൗത്യം  പുരോഗമിക്കുന്നു .

യുക്രെയ്നിൽനിന്നുള്ള കൂട്ടപ്പലായനം ആരംഭിച്ചതോടെ ലക്ഷക്കണക്കിനാളുകളാണ് അതിർത്തി മേഖലകളിലേക്കെത്തുന്നത്. കൂടുതൽപേരും പോളണ്ടിലേക്കാണെങ്കിലും മോൾഡോവ, ഹംഗറി, റുമാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ജനപ്രവാഹമുണ്ട്. അധികാരവെറിയുടെ ഇരകളായി സർവവും വിട്ടെറിഞ്ഞ് ഓടിപ്പോകേണ്ടിവരുന്ന യുക്രെയ്ൻ അഭയാർഥികളുടെ പ്രവാഹം ലോകത്തിന്റെമുന്നിൽ സങ്കീർണമായ പുതിയ ചോദ്യചിഹ്നം ഉയർത്തുന്നു. യുക്രെയ്നിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. റുമാനിയയ്ക്കും ഹംഗറിക്കും പുറമേ പടിഞ്ഞാറൻ യുക്രെയ്നിനോടു ചേർന്നുള്ള സ്ലൊവാക്യ വഴിയും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യമാണ് ഇപ്പോൾ നടക്കുന്നത്.

 യുക്രയ്ൻറെ  വേദനയും ആശങ്കയും നിസ്സഹായതയും മുറിവുകളും മലയാളികളുടെതുമായി മാറുകയാണ്. യുക്രെയ്ൻ ജനതയെ സമാധാനത്തിലേക്കു തിരിച്ചെത്തിക്കാൻ ലോക രാഷ്ട്രങ്ങളും െഎക്യരാഷ്ട്ര സംഘടനയും മുന്നിട്ടിറങ്ങിയേതീരൂ. അവിടെനിന്നു മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെയെല്ലാം എത്രയുംവേഗം സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ സർക്കാരിനുമുണ്ട്.ഇപ്പോഴും യുക്രെയ്നി നിന്നു രുന്ന പുതി വാത്ത ഭീതി ധിപ്പിക്കുന്നതാണ്.യുദ്ധം നുഷ്യമൂത്തിനുണ്ടാക്കുന്ന ദുഃങ്ങളും ദുരിങ്ങളും ത്രമാത്രം ഭീമാണെന്നു "യുദ്ധവും മാധാവുംന്ന വിഖ്യാ നോലിലൂടെ ഹാനാ ഷ്യ സാഹിത്യകാ ലിയോ ടോസ്റ്റോയി ച്ചുകാട്ടുന്നുണ്ട്.

ഫ്രഞ്ച് സൈന്യം ഷ്യയി ത്തി ധിനിവേത്തിന്റെ ശ്ചാത്തത്തി ഴുപ്പെട്ടതാണ് 1869- പ്രസിദ്ധീരിക്കപ്പെട്ട ക്ലാസിക് കൃതി. ക്കാത്തെ യുദ്ധം തു ക്കുന്ന രാജ്യങ്ങളിലെ ങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. ന്നാലിന്നു ലോത്തിന്റെ തുഭാത്തു യുദ്ധം ന്നാലും തു ക്കപ്പുത്തു താസിക്കുന്നരുടെ ജീവിത്തെപ്പോലും ക്കിയെറിയുന്നു. ദുഃത്യം നുഷ്യമൂത്തിനു വീണ്ടും കാട്ടിത്തരിയാണു യുക്രയ്ൻ -റഷ്യൻ യുദ്ധം .ങ്ങളുടെ ക്കക്ക് നി ന്താണു സംവിക്കുയെന്ന ധിയും വേലാതിയും യുക്രെയ്നി ഠിക്കാപോ രോ വിദ്യാഥിയുടെയും നാട്ടിലുള്ള മാതാപിതാക്കക്കുണ്ടാകുന്നതു സ്വാഭാവികം. ല്ലാരെയും ക്ഷപ്പെടുത്താ ശ്രമിക്കുന്നുണ്ടെന്ന ക്കാരിന്റെ പ്പുളും ശ്വാവാക്കുളും രുടെ ങ്ക റ്റാ ര്യാപ്തമാകുന്നില്ല.നിയെന്താണു സംവിക്കുയെന്ന ടുത്ത ഭീതിയിലാണു യുദ്ധമേയിലുള്ള ഴിയുന്നത്. ഭൂ മെട്രോ സ്റ്റേനുളിലും ങ്കറുളിലുമൊക്കെക്ഷതേടിയിരിക്കുയാണു രും. ദിങ്ങളായി ക്ഷവും കുടിവെള്ളവും കിട്ടാത്തരുണ്ട്. വെടിനിത്ത ന്നാലേ പൂതോതി ഴിപ്പിക്ക സാധ്യമാകൂ ന്ന ഭിപ്രായം ചി വിഗ്ധ പ്രടിപ്പിക്കുന്നുണ്ട്. തിനു ഷ്യയുംയുക്രെയ്നും മ്മി ക്കുന്ന ച്ച വിയിക്കണം. ച്ചയി യുക്രെയ്നോ ഷ്യയോ ലി പ്രതീക്ഷ പ്രടിപ്പിക്കുന്നില്ല. ത്തുതീപ്പ് ന്ന പേരി കീങ്ങ ണ്ടാവില്ലെന്നു യുക്രെയ്ൻ പ്രസിന്റ് വോളോഡി സെസ്കി പ്രസ്താവിച്ചിട്ടുണ്ട്.  യുദ്ധത്തേക്കാ ല്ലതു മാധാമാണെന്നു തിരിച്ചറിയാ നിയെങ്കിലും റഷ്യക്കും  യുക്രൈനും  ഴിട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: