ദലിത് സമൂഹത്തിന് നീതിഎവിടെ ?
സ്വാതന്ത്ര്യം
നേടി
ഏഴു
പതിറ്റാണ്ടു
കഴിഞ്ഞിട്ടും
രാജ്യത്തു
ചിലയിടങ്ങളിലെങ്കിലും
ദലിത്
കുടുംബങ്ങൾ
മനുഷ്യത്വരഹിതമായ
വിവേചനവും
അക്രമവും
നേരിടേണ്ടിവരുമ്പോൾ
നമുക്കു
കൈവന്ന
സ്വാതന്ത്ര്യത്തിനുതന്നെ
എന്തർഥം?
ഓരോ
18 മിനിറ്റിലും
ഒരു
ദലിതൻ
പീഡിപ്പിക്കപ്പെടുമ്പോൾ
പ്രതികൾ
ശിക്ഷിക്കപ്പെടുന്നത്
5.3% കേസുകളിൽ
മാത്രമെന്നതു
കേട്ടുമറക്കാനുള്ള
കണക്കല്ല.കുതിരയെ
വാങ്ങിയതിന്റെ
പേരിൽ
ഗുജറാത്തിലെ
ഭാവ്നഗർ
ജില്ലയിൽ
ദലിത്
യുവാവിനെ
ആക്രമിച്ചു
കൊന്നതായുള്ള
പരാതിയാണ്
ഏറ്റവുമൊടുവിൽ
രാജ്യം
കേട്ടത്.
കുതിരയെ
വിറ്റില്ലെങ്കിൽ
കൊന്നുകളയുമെന്നു
ചില
ഉയർന്ന
ജാതിക്കാർ
ഭീഷണിപ്പെടുത്തിയിരുന്നതായി
പറയുന്നു.
പ്രായപൂർത്തിയാകാത്ത
രണ്ടു
ദലിത്
ബാലികമാരെ
ഹരിയാനയിൽ
രണ്ടു
സംഭവങ്ങളിലായി
മാനഭംഗത്തിനുശേഷം
കൊലപ്പെടുത്തിയതും
മധ്യപ്രദേശിലൊരു
ഗ്രാമത്തിലെ
പൊതുശ്മശാനത്തിൽ
ദലിത്
വയോധികന്റെ
സംസ്കാരച്ചടങ്ങിന്
അനുമതി
നിഷേധിച്ചതും
ഈ
വർഷമുണ്ടായ
സംഭവങ്ങളാണ്.
ഗുജറാത്തിൽ
ദലിത്
യുവാവിനെക്കൊണ്ട്
പൊലീസുകാർ
ഷൂ
നക്കിച്ചെന്ന
ആരോപണവും
ഈയിടെ
നാം
കേട്ടു.എന്തിന്റെ
പേരിലായാലും,
ദലിതരെ
മർദിക്കാനോ
അപമാനിക്കാനോ
രാഷ്ട്രീയ
കക്ഷികൾക്കോ
ഏതെങ്കിലും
സംഘടനകൾക്കോ
ഈ
രാജ്യത്ത്
അവകാശമില്ല.
ജാതിയുടെ
പേരിൽ
ഒരുവിധത്തിലുള്ള
വിവേചനവും
അംഗീകരിക്കുന്നില്ലെന്നാണു
നമ്മുടെ
രാജ്യത്തിന്റെ
പ്രഖ്യാപിതനയം.
2011നും 2014നും ഇടയിൽ
ഇന്ത്യയൊട്ടാകെ
ദളിതർക്കെതിരേയുള്ള
കുറ്റകൃത്യങ്ങളിൽ
40% വർദ്ധനവുണ്ടായി
എന്ന
ഞെട്ടിക്കുന്ന
വിവരമാണ്
ദേശീയ
പട്ടികജാതി
കമ്മീഷനും
ദേശീയ
ക്രൈം
റെക്കോർഡ്‌സ്
ബ്യൂറോയും
നൽകുന്ന
കണക്കുകൾ
കാണിക്കുന്നത്.
2015-ൽ
ദളിതർക്കെതിരേയുള്ള
കുറ്റകൃത്യങ്ങളിൽ
ഗുജറാത്ത്
ആയിരുന്നു
ഒന്നാം
സ്ഥാനത്ത്.
രണ്ടാമത്
ഛത്തീസ്ഗഢും
തുടർന്ന്
രാജസ്ഥാനും.
വാസ്തവമെന്തെന്നാൽ,
2016ൽ
ഭേദഗതി
ചെയ്ത
ദളിത്
പീഡനവിരുദ്ധ
നിയമം
അനുസരിച്ച്
ദളിതർക്കെതിരേയുള്ള
അക്രമത്തിന്
മുന്നിട്ടിറങ്ങുന്നവരെ
ശിക്ഷിക്കുന്നത്
വളരെ
ശുഷ്‌കമാണ്.
അതുകൊണ്ടുതന്നെ,
എന്തു
ചെയ്താലും
രക്ഷപെടാം
എന്ന്
ഈ
അക്രമികൾക്കും
അറിയാം.ദളിതർക്കു
നേരെ
എന്ത്
ക്രൂരതകളാണ്
അരങ്ങേറുന്നത്
,മറ്റുള്ളവരെപ്പോലെ
അവരും മനുഷ്യരല്ലേ? ദളിതർക്കെതിരേയുള്ള അക്രമങ്ങളിൽ വർദ്ധനവ് ഉണ്ടായികൊണ്ടിരിക്കുകായാണ്
.ദളിതർ
സ്വന്തം
മണ്ണിൽ
നിന്നും
പറിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്
.ദളിതരടക്കമുള്ള
ചൂഷിതരായ
ജനങ്ങൾ
തങ്ങളുടെ
ജീവിതത്തിലെ
നീറുന്ന
പ്രശ്‌നങ്ങൾക്കെതിരെ
ഒറ്റക്കെട്ടായി
ജനാധിപത്യ
പ്രക്ഷോഭണത്തിനായി
മുന്നിട്ടിറങ്ങുകമാത്രമാണ് മോചനത്തിനുള്ള ഒരേയൊരു വഴി.
പ്രൊഫ്. ജോൺ
കുരാക്കാർ

No comments:
Post a Comment