FORMER PRESIDENT ABDUL
KALAM PASSES AWAY AT 84 FOLLOWING SUDDEN ILLNESS
മുന്‍ രാഷ്ട്രപതി
എ.പി.ജെ.
അബ്ദുള്‍ കലാം അന്തരിച്ചു
Abdul Kalam collapsed during a lecture at the Indian Institute
of Management in Shillong at around 6.30 pm and was taken to the
hospital.84-year-old Kalam was rushed to Bethany hospital in Nongrim hills
after he collapsed during the lecture in the Indian Institute of Management at
around 6.30 PM. "The former president was brought almost dead to our
hospital," John Sailo Ryntathiang, director of Bethany Hospital,
said.Kalam, who served as the 11th President of India from 2002 to 2007,
collapsed at the Indian Institute of Management-Shillong while delivering a
lecture to the students of the B-school.Chief Secretary P B O Warjiri told
Kalam's body from Guwahati to Delhi tomorrow morning. Doctors from the army
hospital and North Eastern Indira Gandhi Regional Institute of Health and
Medical Sciences (NEIGRIHMS) rushed to Bethany hospital.Governor V
Shanmughanathan, Speaker Abu Taher Mondal, Home Minister Roshan Warjiri, the
Chief Secretary and DGP Rajiv Mehta rushed to the hospital.





തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലൂടെ
നേരം പുലരും മുന്പൊ തന്നെ പത്രവിതരണത്തിനായി ഓടിനടന്ന ആസാദ് എന്ന കൊച്ചു പയ്യനാണ്
പില്ക്കാ ലത്ത് ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്ക്ക്ട അഗ്‌നിച്ചിറകുകള്‍ സമ്മാനിച്ച
അബ്ദുള്‍ കലാമായി വളര്ന്ന്ത്.

ആയിടയ്ക്കാണ് ടാറ്റാ ഇന്സ്റ്റി റ്റിയൂട്ട് ഓഫ് ഫണ്ടമെന്റേല്‍ റിസര്ച്ചി
ന്റെ ഡയറക്ടര്‍ പ്രൊഫ. എം.ജി. കെ. മേനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ഒരു
റോക്കറ്റ് എഞ്ചിനീയറാകാന്‍ മേനോന്‍ കലാമിനെ പ്രേരിപ്പിക്കുകയും സമ്മര്ദംറ ചെലുത്തുകയും
ചെയ്തു. അടങ്ങാത്ത അന്വേഷണ ത്വരയുമായി റോക്കറ്റുകളുടെ ലോകത്ത് അലഞ്ഞ കലാം അവിവാഹിതനായി
തുടരാന്‍ തീരുമാനിച്ചത് ഒരൊറ്റ ലക്ഷ്യവുമായായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയി
ട്ടുണ്ട്. ജീവിതത്തിന്റെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലവത്തിനുവേണ്ടി മാറ്റിവെക്കുകയെന്നതായിരുന്നു
ലക്ഷ്യം.
ആരായിരുന്നു കലാം എന്ന ചോദ്യത്തിന് ഉത്തരങ്ങളേറെയാണ് . ധിഷണാശാലിയായ
ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്ത്വശാസ്ത്രജ്ഞന്‍, വായനക്കാരന്‍ , സംഗീതാസ്വാദകന്‍.
.പട്ടിക നീളുകയാണ്. മിസൈലുകളെ പ്രണയിച്ചതു പോലെ തന്നെ അദ്ദേഹം അക്ഷര ങ്ങളെയും വാക്കുകളെയും
അഗാധമായി സ്‌നേഹിച്ചു. തീര്ത്തും മി തഭാഷിയായ
കലാം ഒഴിവുസമയം കിട്ടുമ്പോഴൊക്കെ പുസ്തകങ്ങളില്‍ മുങ്ങിത്താണു. കര്ണാമടക സംഗീതത്തിന്റെ
സാന്ദ്രത ജീവി തത്തി വെന്റ ഭാഗമായി കൊണ്ടുനടന്നു.
യാന്ത്രികതയുടെ മടുപ്പില്‍ നിന്നും മോചനത്തിനായി കലാം കവിതയെഴുത്തും വീണവായ നയുമാണ്
ആശ്രയിച്ചിരുന്നത്. കവിതയും സംഗീതവും ത ബിന്റ് സാങ്കേതികസ്വപ്നങ്ങള്ക്ക് ചിറകേകുന്നതായി കലാം ഒരിക്കല്‍ പ റഞ്ഞിട്ടുമുണ്ട്.
തമിഴില്‍ രചിച്ച 17 കവിതകള്‍ മൈ ജേര്ണി് (എന്റെ യാത്ര) എന്ന ശീര്ഷകകത്തില്‍ ഇംഗ്ലീഷിലേക്ക്
മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഉന്നതിയിലേക്കുള്ള പടവുകള്‍ ചവിട്ടിക്കയറുമ്പോഴും ഏറ്റവും
ലളിതമായ ജീവിതം നയിക്കാന്‍ കലാം എന്നും ശ്രദ്ധിച്ചിരുന്നു. ഗാന്ധിയന്‍ മിസൈല്മാകന്‍'
എന്നാണ് അദ്ദേഹത്തിനു ലഭിച്ച വിശേ ഷണങ്ങളിലൊന്ന്. സവാരിക്കിറങ്ങുമ്പോള്‍ ആയുധധാരികളായ
അംഗരക്ഷകര്‍ തന്നെ അനുഗമിക്കുന്നതിനോട് കലാമിന് പൊരുത്തപ്പെടാന്‍ എന്നും ബുദ്ധിമുട്ടായിരുന്നു.
ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത കലാം 100 ശതമാനം സസ്യഭുക്കാണ്.
അതുകൊണ്ടുതന്നെ സുഹൃത്തുക്കളില്‍ ചിലര്ക്ക്
അദ്ദേഹം എന്നും പ്രിയപ്പെട്ട കലാം അയ്യരാ'ണ്.
പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് എന്നും വിട്ടുനില്ക്കാെനാണ്
കലാം ആഗ്രഹിച്ചത് . പ്രതിരോധ ഗവേഷണകേന്ദ്രത്തിലെ ഡയറക്ടറുടെ കൂറ്റന്‍ ബംഗ്ലാവിലെ താമസമുപേക്ഷിച്ച്
ബാച്ചിലര്‍ ക്വാര്ട്ടേഗഴ്‌സില്‍ താമസിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈ കേന്ദ്രം സന്ദര്ശി്ക്കുന്ന
വിശിഷ്ട വ്യക്തികള്‍, കാക്കിയൂണിഫോമും വള്ളിച്ചെരിപ്പുമിട്ട് ജോ ലി ചെയ്യുന്ന കലാമിനെക്കണ്ട്
പലകുറി അമ്പരന്നിട്ടുണ്ട്. നാലു ദശകം നീണ്ട സജീവമായ ഔദ്യോഗിക ജീവിതത്തിനുശേഷം പടിയിറങ്ങുമ്പോഴും
ലാളിത്യം തന്നെയായിരുന്നു കലാമി ന്റെ കൈമുതല്.ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയാണ് ഇന്ന് അന്തരിച്ച
ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഇന്ത്യയെന്ന രാജ്യത്തെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്നത്
ജീവിത നിയോഗം പോലെ ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്ത്തനങ്ങളും ജീവിതവും. സ്വപ്നം
കാണാൻ വെറുതെ പറഞ്ഞു നടക്കുകയായിരുന്നില്ല അദേഹം. പകരം, കൃത്യമായ ലക്ഷ്യം നിശ്ചയിച്ച്
ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദേഹത്തിന്റെ രീതി. അദേഹത്തിന്റെ
ഉപദേശങ്ങളും ആ രീതിയിലുള്ളതായിരുന്നു. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള
മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.
സാങ്കേതികവിദ്യാ വൈദഗ്ധ്യവും രാഷ്ട്ര തന്ത്രജ്ഞതയും ഒത്തുചേർന്ന പ്രതിഭാധനരായ
അപൂർവം വ്യക്തികളിലൊരാളായിരുന്നു അദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ
കാഴ്ചപ്പാടുണ്ടായിരുന്നു അദേഹത്തിന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ
സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുക എന്നത് അദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.
വിദ്യാർഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദേഹത്തിന്റെ വാക്കുകളും
പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യവുമായി വിദ്യാർഥികൾക്കിടയൽ ബോധൽക്കരണ
പരിപാടികളും അദേഹം നടത്തിവരികയായിരുന്നു.
Prof. John Kurakar
No comments:
Post a Comment