അപാരം തന്നെ
അഞ്ചോ പത്തോ പേരാണ്
ചെയ്‌തതെങ്കില്‍ കുറ്റമില്ലായിരുന്നു. എന്നാല്‍ പരിപാടിയില്‍
പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിന് പേര്‍
ഇങ്ങിനെ ചെയ്‌തതോടെ വീട്ടുകാര്‍ക്ക്
പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്‌ഥയിലായി.
വീട്ടുകാരും നാട്ടുകാരുമെല്ലാം നോക്കി നില്‍ക്കേയാണ് പലരും
അത്യാവശ്യ കാര്യം നിര്‍വ്വഹിച്ചത്. പരിപാടിക്കെത്തിയ
ചില യുവാക്കള്‍
മറ പോലും നോക്കാതെ
കുട്ടികള്‍ നോക്കി നില്‍ക്കേ
ലൈംഗികതയിലും ഏര്‍പ്പെട്ടു. കുട്ടികള്‍
കാണുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍
ഒച്ചവെച്ചെങ്കിലും അതു പോലും
പലരും അവഗണിച്ചെന്നും പരാതിയുണ്ട്.പരിപാടി
സംഘടിപ്പിച്ചവര്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ
നിയോഗിക്കാഞ്ഞതും മലമൂത്ര വിസര്‍ജ്‌ജനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാഞ്ഞതും
വ്യാപക പരാതികള്‍ക്ക് ഇടയാക്കി മാറ്റിയിട്ടുണ്ട്. വീടും പരിസരവും
വൃത്തിയാക്കി തരാന്‍ പരിപാടിയുടെ
നടത്തിപ്പ് മേധാവിയെ സമീപിച്ച
നാട്ടുകാരോട് അതൊക്കെ റേഡിയോ
സ്‌റ്റേഷന്റെ
ഉത്തരവാദിത്വമാണെന്ന് പറഞ്ഞു. റേഡിയോ
സ്‌റ്റേഷന്‍ സംഘാടകരെ പഴിചാരാനും
തുടങ്ങിയതോടെ നിയമ നടപടിക്കായി ഒരുങ്ങുകയാണ് നാട്ടുകാര്‍.( Ref: Mangalam)
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment