റിസോർട്ടിൽ ഐ.ടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസിൽ
അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പുലർച്ചെ രണ്ടരയോടെ പുറകു വശത്തെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയാണ് ഇവരെ ബലാത്സംഗം ചെയ്തത്. മദ്യ ലഹരിയിൽ നല്ല ഉറക്കത്തിലായിരുന്ന ഇവരുടെ കൈകൾ ബന്ദിച്ച ശേഷം വായിൽ തുണി തിരുകി കയറ്റിയായിരുന്നു മാനഭംഗം. മാനഭംഗത്തിന് ശേഷം പ്രതികൾ ഓടി മറയുകയായിരുന്നു. റിസോർട്ടിൽ ആളില്ലാതിരുന്ന സമയത്ത് പുറകുവശത്തെ വാതിലിന്റെ സ്ക്രൂ ഇളക്കി വച്ചിരുന്നു. തുടർന്ന് രാത്രി റിസോർട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ ശരീരത്തിൽ സ്ത്രീ മാന്തിയിരുന്നു. മുറിവേറ്റ പാടും പൊലീസ് പ്രതികളുടെ ശരീരത്തിൽ കണ്ടെത്തി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment