Pages

Thursday, August 15, 2013

DENGU FEVER (ഡെങ്കിപനി )

ഡെങ്കിപനി 
ഡോ. മായ സുധാക
കൊതുക് പരത്തുന്നവയി മാരകരോഗമാണ് ഡെങ്കിപ്പനി. 1789 ഡോ. ബെഞ്ചമി റുഷ്, ബ്രേയ്ക്ക് ബോ ഫിവ എന്ന് വിശേഷിപ്പിച്ച ഡെങ്കിപ്പനി 1906 ഈഡിസ് കൊതുകു വഴിയാണ് പടരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഏകദേശം ലോക ജനസംഖ്യയുടെ പകുതിയും ഡെങ്കിപ്പനി ഭീഷണിയിലാണ്. ലോകത്ത് അഞ്ച് മുത പത്ത് കോടി ജനങ്ങളെ പ്രതിവർഷം ഡെങ്കിപ്പനി ബാധിക്കുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.90 ശതമാനത്തിലേറെയും അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്. അതി 2.5 ശതമാനം മരണം സംഭവിക്കുകയും ചെയ്യുന്നു. 1812 ലാണ് ഇന്ത്യയി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. 1967 കേരളത്തി കോട്ടയം ജില്ലയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

ഒരാൾക്ക് ഒരു ഉപവിഭാഗത്തിലുള്ള വൈറസ് ബാധ ഉണ്ടായാ പിന്നീടൊരിക്കലും അയാൾക്ക് അതേ വൈറസ് മൂലമുള്ള ഡെങ്കിപ്പനി ഉണ്ടാകുന്നില്ല. എന്നാ മറ്റ് മൂന്ന് വൈറസുകളും പ്രത്യേകമായോ ഒന്നിച്ചോ രോഗബാധയുണ്ടാക്കുന്നതാണ്. ഇങ്ങിനെ ഉണ്ടായാ രക്തസ്രാവത്തോടുകൂടിയ ഡങ്കിപ്പനി (ഡെങ്കി ഹെമറോജിക് ഫിവ) ഉണ്ടാകുന്നു
ഇത് ഡങ്കി ഷോക് സിൻഡ്രോം ആവുകയും മരണം സംഭവിക്കുകയും ചെയ്യും.ആദ്യത്തെ വൈറസ് ബാധയുണ്ടാകുന്പോ വൈറസിനെ പ്രതിരോധിക്കാ വേണ്ടിയുള്ള ആന്റിബോഡീസ് ശരീരത്തി ക്രമാതീതമായി ർധിക്കുന്നു. ആന്റി ബോഡീസ് വൈറസിനെ നശിപ്പിക്കുകയും ഇത് നമ്മുടെ ശരീരത്തിലെ ചില കോശങ്ങ ആന്റി ബോഡി വൈറസ് കോംപ്ലക്സുകളെ ശരീരത്തി നിന്ന് നീക്കുകയും ചെയ്യും.രണ്ടാമത് ഡെങ്കി വൈറസ് ആക്രമിക്കുന്പോ ആദ്യത്തെ വൈറസിനെതിരായിട്ടുള്ള ആന്റിബോഡിക കൂടുതലായി ഉണ്ടാകുന്നു. എന്നാ ഇവയ്ക്ക് വൈറസിനെ നശിപ്പിക്കുവാ സാധിക്കുന്നില്ല. ഈവൈറസ് ആന്റിബോഡി കോംപ്ളക്സ് ശരീരത്തിലുള്ള വെറെ ചില കോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇതുകാരണം ചില രാസപദാർത്ഥങ്ങൾ ശരീരത്തി ഉണ്ടാവുകയും, അവ രക്തകുഴലുകളിലും മറ്റും ചില പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. ഇത് രക്തകുഴലുകളി വിള്ളലുണ്ടാക്കുകയും രക്തസ്രാവം ഉണ്ടാക്കുന്നു. അങ്ങനെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും.

രോഗം ബാധിച്ച മനുഷ്യരി നിന്നാണ് കൊതുകുക വഴി മറ്റുള്ളവരിലേക്ക് ഇതുപടരുന്നത്. വൈറസുക ശരീരത്തുകയറി ഒരാഴ്ചക്കുള്ളി രോഗലക്ഷണങ്ങ പ്രത്യക്ഷപ്പെടും. ഈഡിസ് ഈജിപ്തി കൊതുകിന്റെ പറക്ക ദൂരം നാനൂറ് മീറ്റ താഴെയായതിനാ ഒരേ പ്രദേശത്തെ ഒന്നിലധികം പേർക്ക് ഒരേസമയത്ത് ഡെങ്കിപ്പനി ബാധിക്കാ സാധ്യതയുണ്ട്.മൂന്ന് തരത്തിലാണ് ഡങ്കിപ്പനി കാണുന്നത്. ക്ലാസിക്ക ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയ ഡെങ്കി (ഹെമറാജിക് ഫിവ), ഡെങ്കി ഷോക്സിൻഡ്രോം. ക്ലാസിക്ക ഡെങ്കിപ്പനിയുടെ ലക്ഷണങ്ങ പനി, തലവേദന, കണ്ണിന് ചുറ്റും വേദന, പേശിവേദന, സന്ധിവേദന, ർദ്ദി, തൊലിപ്പുറത്തെ ചുവന്നപാടുക എന്നിവയാണ്.
രോഗിക്ക് പൂർണ വിശ്രമവും പോഷകാഹാരവും വെള്ളവും ആവശ്യമാണ്.കിടക്കുന്പോ കൊതുക് വല ഉപയോഗിക്കുക. രക്തസ്രാവത്തോടുകൂടിയ ഡെങ്കി ഹെമറാജിക് ഫീവ മേൽപ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം തൊലിപ്പുറത്ത് ഉണ്ടാകുന്ന വലിയ ചുവന്ന് തടിച്ചപാടുക വായ്, മൂക്ക്, മലത്തിൽകൂടിയും രക്തസ്രാവം കാണപ്പെടുന്നു. ഈരോഗലക്ഷണങ്ങ കണ്ടുതു‌‌ടങ്ങിയാ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കുക.

കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കി രോഗി 24 മണിക്കൂറിനുള്ളി മരിക്കും. രോഗിയെ മരണത്തി നിന്ന് രക്ഷിക്കുവാ ഫലപ്രദമായ മാർഗം രക്തപരിശോധനയിലൂടെ വൈറസുകളുടെ സാന്നിധ്യം മനസിലാക്കി എത്രയും വേഗം ചികിത്സ ൽകുക എന്നതാണ്.ഡെങ്കി ഒരു വൈറ രോഗമായതിനാ കൃത്യമായ ചികിത്സാരീതിയില്ല. രോഗലക്ഷണത്തിന് അനുസരിച്ചാണ് ചികിത്സ.
ആസ്പിരിൻപോലുള്ള ഗുളികക പൂർണ്ണമായും ഒഴിവാക്കണം. കാരണം ഇത് രക്തസ്രാവം കൂട്ടുന്നു. കൊതുക് സാന്ദ്രമായ സ്ഥലങ്ങ കണ്ടെത്തി കൊതുക് നശീകരണമാണ് ഡെങ്കിയെ ചെറുക്കാ വേണ്ടത്. വീടിന് അകംപോലെ തന്നെ വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ




No comments: