Pages

Monday, July 22, 2013

പശ്ചിമ ബംഗാളിൽ സംഘർഷംതുടരുന്നു

പശ്ചിമ ബംഗാളി

സംഘർഷംതുടരുന്നു
പശ്ചിമ ബംഗാളി ഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ സംഘർഷം തുടരുന്നു. ഇന്നുണ്ടായ സംഘർഷത്തിൽ നാലു പേ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേ മൂർഷിദാബാദിലുണ്ടായ സംഘർഷത്തിലും ഒരാ മാൽഡയിൽ സി..പി.എഫ് നടത്തിയവെടിവയ്പിലുമാണ് മരിച്ചത്. ബിർഭൂം, മാൽഡ, നദിയ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മൂർഷിദാബാദിലെ ബെൽദംഗയിൽ വോട്ട് ചെയ്ത ശേഷം പോളിംഗ് ബൂത്തി നിന്നിറങ്ങിയ ഒരു സ്ത്രീയും ബോംബേറി കൊല്ലപ്പെട്ടു. റാണിനഗ ജില്ലയിലുണ്ടായ ബോംബേറിലാണ് മറ്റു രണ്ടു പേ മരിച്ചത്. ഫരിദ്പൂരി സി.പി.എം സ്ഥാനാർത്ഥിയുടെ ർത്താവിന് അക്രമികളുടെ വെടിയേറ്റു. ഇയാ ഗുരുതരാവസ്ഥയി ആശുപത്രിയി ചികിത്സയിലാണ്. ജുഗീന്ദ പ്രദേശത്ത് സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തി നാലു പേർക്ക് പരിക്കേറ്റു. സംഘഷത്തിനിടെ ഉണ്ടായ ബോംബേറിനിടെയാണ് പരിക്ക്, ബിർഭൂം ജില്ലയി സ്വതന്ത്ര സ്ഥാനാർത്ഥിക്കും വെടിയേറ്റിട്ടുണ്ട്

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: