Pages

Sunday, December 25, 2011

മുല്ലപെരിയാര്‍ - കേന്ദ്ര സംഘം പരിശോധിച്ചു



മുല്ലപെരിയാര്‍ - കേന്ദ്ര സംഘം  പരിശോധിച്ചു 
 
മുല്ലപെരിയാര്‍  ഡാമിന്റെ  അവസ് വിലയിരുത്താന്ഉന്നതാധികാരസമിതി നിയോഗിച്ച വിദഗ്ധര്കേരളത്തിന്റെ വാദങ്ങള്ക്കു ചെവി കൊടുത്തതേയില്ല. പരിശോധനയ്ക്കെത്തിയ കേന്ദ്ര ജലകമ്മിഷന്‍മുന്‍  അംഗം സി.ഡി. തട്ടേ,മുന്‍  ചീഫ്എന്ജിനീയര്‍  ഡി.കെ. മേത്ത എന്നിവര്കേരളാ ഉദ്യോഗസ്ഥരുടെ വായടപ്പിച്ച്‌, തമിഴ്നാടിന്റെ സ്വീകരണമേറ്റുവാങ്ങി മടങ്ങി. കേരളത്തില്നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം കേള്ക്കാന്പോലും സംഘം തയാറായില്ല. കൃത്യമായ തിരക്കഥപ്രകാരം എന്നു തോന്നിപ്പിക്കുന്ന വിധം കാഴ്ചക്കാരാക്കി മാറ്റിയതോടെ തുടര്‍ പരിശോധനയില്നിന്നു കേരളത്തിലെ ഉദ്യോഗസ്ഥര്വിട്ടുനിന്നു.

മുല്ലപ്പെരിയാര്അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്ഭൂചലനം പതിവായതോടെയാണു കേരളത്തിന്റെ ഇടപെടലിനേത്തുടര്ന്ന്അണക്കെട്ടിന്റെ അവസ് വിലയിരുത്താന്സാങ്കേതികവിദഗ്ധരെത്തിയത്‌. വെള്ളിയാഴ് എത്തിയ സംഘം, മുല്ലപ്പെരിയാര്തകര്ന്നാല്ആഘാതം താങ്ങേണ്ട ഇടുക്കി, ലോവര്പെരിയാര്പദ്ധതിയുടെ ഭാഗമായ പാമ്പള അണക്കെട്ടുകള്പരിശോധിച്ചു. പിന്നീട്രാത്രി തേക്കടി 'ആരണ്യനിവാസി'ലെത്തിയ വിദഗ്ധസംഘത്തെ മാലയും പൊന്നാടയുമണിയിച്ചാണു തമിഴ്നാട്സ്വീകരിച്ചത്‌. രാവിലെ ഒന്പതോടെ മുല്ലപ്പെരിയാര്അണക്കെട്ടില്പരിശോധനയ്ക്കായി ബോട്ടില്യാത്രതിരിച്ചതുമുതല്കേരളവിരുദ്ധ നിലപാടിലായിരുന്നു സംഘം.

കേരളത്തില്നിന്നു മുല്ലപ്പെരിയാര്‍ സെല്‍  ചെയര്മാന്പരമേശ്വരന്നായര്‍, ചീഫ്എന്ജിനീയര്പി. ലതിക, സെല്അംഗം ജെയിംസ്വില്സണ്‍, ജലവിഭവവകുപ്പ്എക്സിക്യൂട്ടീവ്എന്ജിനീയര്എന്നിവരടക്കം 10 ഉദ്യോഗസ്ഥരെ മാത്രമാണു സംഘത്തിനൊപ്പം കൊണ്ടുപോയത്‌. തുടക്കത്തില്മൂന്നുപേരെയേ കൊണ്ടുപോകൂ എന്നു സംഘം വാശിപിടിച്ചെങ്കിലും പിന്നീടു വഴങ്ങി. എന്നാല്തമിഴ്നാട്ടില്നിന്നു കാവേരി ചെയര്മാന്സുബ്രഹ്മണ്യം, മധുര പി.ഡബ്ല്യു.ഡി. ചീഫ്എന്ജിനീയര്സമ്പത്ത്കുമാര്എന്നിവരുടെ നേതൃത്വത്തില്മുപ്പതിലേറെ ഉദ്യോഗസ്ഥരാണു രണ്ടു ബോട്ടുകളിലായി അണക്കെട്ടിലെത്തിയത്‌.

കേരളത്തിലെ ഉദ്യോഗസ്ഥര്ഇതു ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. അണക്കെട്ടിലെത്തിയ സംഘം തമിഴ്നാട്ഉദ്യോഗസ്ഥര്പറയുന്നതു മാത്രമാണു കേട്ടത്‌. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചു കേരളത്തിലെ ഉദ്യോഗസ്ഥര്പറയാന്തുടങ്ങുമ്പോഴൊക്കെ 'മിണ്ടരുത്‌'

എന്നായിരുന്നു നിര്ദേശം. ഉന്നതാധികാരസമിതി നേരത്തേ നിര്ദേശിച്ച പരിശോധനകള്പൂര്ത്തിയാക്കിയെന്ന്തമിഴ്നാട്ഉദ്യോഗസ്ഥര്സംഘത്തെ അറിയിച്ചു.

എന്നാല്‍, ബോര്ഹോളുകള്നിര്മിച്ച്സുര്ക്കി മിശ്രിതത്തിന്റെ സാമ്പിള്പരിശോധനയടക്കമുള്ള കാര്യങ്ങള്നടന്നിട്ടില്ലെന്നും ബലക്ഷയം പരിഹരിക്കാനുള്ള സോണിക്ലോജിംഗ്അണക്കെട്ടിന്റെ മൂന്നു ബ്ലോക്കുകളില്നടത്തിയെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്നും കേരളാ ഉദ്യോഗസ്ഥര്പറഞ്ഞു.അണക്കെട്ട്ദുര്ബലമാണെങ്കില്ബലപ്പെടുത്താന്സംഘാംഗങ്ങള്നിര്ദേശിച്ചതിനെ കേരളാ ഉദ്യോഗസ്ഥര്എതിര്ത്തു. എന്നാല്നിങ്ങള്സംസാരിക്കേണ്ടെന്നായിരുന്നു സംഘത്തിന്റെ ശാസന. ചീഫ്എന്ജീനിയര്ലതികയോടു തമിഴ്നാട്ഉദ്യോഗസ്ഥര്കയര്ക്കുകയും ചെയ്തതോടെ കേരളത്തിലെ ഉദ്യോഗസ്ഥര്പരിശോധനയില്നിന്നു വിട്ടുനിന്നു.തുടര്ന്ന്തമിഴ്നാട്ഉദ്യോഗസ്ഥരുടെ കൂടെയാണു വിദഗ്ധര്ഗാലറിയിലെ ചോര്ച്ചയടക്കം പരിശോധിച്ചത്‌. അണക്കെട്ടും ബേബി ഡാമും പരിശോധിച്ചെങ്കിലും ഒരിക്കല്പോലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം ചോദിച്ചില്ല.പരിശോധന പൂര്ത്തിയാക്കിയ സംഘം മടങ്ങാനായി തമിഴ്നാടിന്റെ ബോട്ടിലാണു കയറിയത്‌. എന്നാല്പോലീസ്ഉദ്യോഗസ്ഥര്സുരക്ഷാപ്രശ്നം ഉന്നയിച്ചതോടെ ഇവര്പോലീസ്ബോട്ടിലേക്കു മാറി.

മുല്ലപ്പെരിയാറിലെ പരിശോധന പൂര്ത്തിയാക്കിയ സംഘം ഇന്നു തമിഴ്നാട്ടിലേക്കു പോകും. മുല്ലപ്പെരിയാറില്നിന്നു വെള്ളം കൊണ്ടുപോയി തമിഴ്നാട്വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടും കാണും.മൂന്നാംതവണയാണു കേന്ദ്രസംഘം മുല്ലപ്പെരിയാര്അണക്കെട്ട്പരിശോധിക്കാനെത്തുന്നത്‌. മുമ്പു രണ്ടുതവണ കേന്ദ്ര ജലകമ്മിഷന്അണക്കെട്ടു സന്ദര്ശിച്ചപ്പോഴും തമിഴ്നാടിന്അനുകൂലമായിരുന്നു നിലപാട്‌.
അണക്കെട്ടിന്റെ അവസ് വിലയിരുത്താന്ഉന്നതാധികാരസമിതി നിയോഗിച്ച വിദഗ്ധര്കേരളത്തിന്റെ വാദങ്ങള്ക്കു ചെവി കൊടുത്തതേയില്ല. പരിശോധനയ്ക്കെത്തിയ കേന്ദ്ര ജലകമ്മിഷന്മുന്അംഗം സി.ഡി. തട്ടേ, മുന്ചീഫ്എന്ജിനീയര്ഡി.കെ. മേത്ത എന്നിവര്കേരളാ ഉദ്യോഗസ്ഥരുടെ വായടപ്പിച്ച്‌, തമിഴ്നാടിന്റെ സ്വീകരണമേറ്റുവാങ്ങി മടങ്ങി. കേരളത്തില്നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം കേള്ക്കാന്പോലും സംഘം തയാറായില്ല. കൃത്യമായ തിരക്കഥപ്രകാരം എന്നു തോന്നിപ്പിക്കുന്ന വിധം കാഴ്ചക്കാരാക്കി മാറ്റിയതോടെ തുടര്പരിശോധനയില്നിന്നു കേരളത്തിലെ ഉദ്യോഗസ്ഥര്വിട്ടുനിന്നു.മുല്ലപ്പെരിയാര്അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്ഭൂചലനം പതിവായതോടെയാണു കേരളത്തിന്റെ ഇടപെടലിനേത്തുടര്ന്ന്അണക്കെട്ടിന്റെ അവസ് വിലയിരുത്താന്സാങ്കേതികവിദഗ്ധരെത്തിയത്‌. വെള്ളിയാഴ് എത്തിയ സംഘം, മുല്ലപ്പെരിയാര്തകര്ന്നാല്ആഘാതം താങ്ങേണ്ട ഇടുക്കി, ലോവര്പെരിയാര്പദ്ധതിയുടെ ഭാഗമായ പാമ്പള അണക്കെട്ടുകള്പരിശോധിച്ചു. പിന്നീട്രാത്രി തേക്കടി 'ആരണ്യനിവാസി'ലെത്തിയ വിദഗ്ധസംഘത്തെ മാലയും പൊന്നാടയുമണിയിച്ചാണു തമിഴ്നാട്സ്വീകരിച്ചത്‌. രാവിലെ ഒന്പതോടെ മുല്ലപ്പെരിയാര്അണക്കെട്ടില്പരിശോധനയ്ക്കായി ബോട്ടില്യാത്രതിരിച്ചതുമുതല്കേരളവിരുദ്ധ നിലപാടിലായിരുന്നു സംഘം.

കേരളത്തില്നിന്നു മുല്ലപ്പെരിയാര്സെല്ചെയര്മാന്പരമേശ്വരന്നായര്‍, ചീഫ്എന്ജിനീയര്പി. ലതിക, സെല്അംഗം ജെയിംസ്വില്സണ്‍, ജലവിഭവവകുപ്പ്എക്സിക്യൂട്ടീവ്എന്ജിനീയര്എന്നിവരടക്കം 10 ഉദ്യോഗസ്ഥരെ മാത്രമാണു സംഘത്തിനൊപ്പം കൊണ്ടുപോയത്‌. തുടക്കത്തില്മൂന്നുപേരെയേ കൊണ്ടുപോകൂ എന്നു സംഘം വാശിപിടിച്ചെങ്കിലും പിന്നീടു വഴങ്ങി. എന്നാല്തമിഴ്നാട്ടില്നിന്നു കാവേരി ചെയര്മാന്സുബ്രഹ്മണ്യം, മധുര പി.ഡബ്ല്യു.ഡി. ചീഫ്എന്ജിനീയര്സമ്പത്ത്കുമാര്എന്നിവരുടെ നേതൃത്വത്തില്മുപ്പതിലേറെ ഉദ്യോഗസ്ഥരാണു രണ്ടു ബോട്ടുകളിലായി അണക്കെട്ടിലെത്തിയത്‌.

കേരളത്തിലെ ഉദ്യോഗസ്ഥര്ഇതു ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. അണക്കെട്ടിലെത്തിയ സംഘം തമിഴ്നാട്ഉദ്യോഗസ്ഥര്പറയുന്നതു മാത്രമാണു കേട്ടത്‌. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചു കേരളത്തിലെ ഉദ്യോഗസ്ഥര്പറയാന്തുടങ്ങുമ്പോഴൊക്കെ 'മിണ്ടരുത്‌'

എന്നായിരുന്നു നിര്ദേശം. ഉന്നതാധികാരസമിതി നേരത്തേ നിര്ദേശിച്ച പരിശോധനകള്പൂര്ത്തിയാക്കിയെന്ന്തമിഴ്നാട്ഉദ്യോഗസ്ഥര്സംഘത്തെ അറിയിച്ചു.എന്നാല്‍, ബോര്ഹോളുകള്നിര്മിച്ച്സുര്ക്കി മിശ്രിതത്തിന്റെ സാമ്പിള്പരിശോധനയടക്കമുള്ള കാര്യങ്ങള്നടന്നിട്ടില്ലെന്നും ബലക്ഷയം പരിഹരിക്കാനുള്ള സോണിക്ലോജിംഗ്അണക്കെട്ടിന്റെ മൂന്നു ബ്ലോക്കുകളില്നടത്തിയെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്നും കേരളാ ഉദ്യോഗസ്ഥര്പറഞ്ഞു.

അണക്കെട്ട്ദുര്ബലമാണെങ്കില്ബലപ്പെടുത്താന്സംഘാംഗങ്ങള്നിര്ദേശിച്ചതിനെ കേരളാ ഉദ്യോഗസ്ഥര്എതിര്ത്തു. എന്നാല്നിങ്ങള്സംസാരിക്കേണ്ടെന്നായിരുന്നു സംഘത്തിന്റെ ശാസന.

ചീഫ്എന്ജീനിയര്ലതികയോടു തമിഴ്നാട്ഉദ്യോഗസ്ഥര്കയര്ക്കുകയും ചെയ്തതോടെ കേരളത്തിലെ ഉദ്യോഗസ്ഥര്പരിശോധനയില്നിന്നു വിട്ടുനിന്നു.തുടര്ന്ന്തമിഴ്നാട്ഉദ്യോഗസ്ഥരുടെ കൂടെയാണു വിദഗ്ധര്ഗാലറിയിലെ ചോര്ച്ചയടക്കം പരിശോധിച്ചത്‌. അണക്കെട്ടും ബേബി ഡാമും പരിശോധിച്ചെങ്കിലും ഒരിക്കല്പോലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം ചോദിച്ചില്ല.

പരിശോധന പൂര്ത്തിയാക്കിയ സംഘം മടങ്ങാനായി തമിഴ്നാടിന്റെ ബോട്ടിലാണു കയറിയത്‌. എന്നാല്പോലീസ്ഉദ്യോഗസ്ഥര്സുരക്ഷാപ്രശ്നം ഉന്നയിച്ചതോടെ ഇവര്പോലീസ്ബോട്ടിലേക്കു മാറി.മുല്ലപ്പെരിയാറിലെ പരിശോധന പൂര്ത്തിയാക്കിയ സംഘം ഇന്നു തമിഴ്നാട്ടിലേക്കു പോകും. മുല്ലപ്പെരിയാറില്നിന്നു വെള്ളം കൊണ്ടുപോയി തമിഴ്നാട്വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ജലം സംഭരിക്കുന്ന വൈഗ അണക്കെട്ടും കാണും.മൂന്നാംതവണയാണു കേന്ദ്രസംഘം മുല്ലപ്പെരിയാര്അണക്കെട്ട്പരിശോധിക്കാനെത്തുന്നത്‌. മുമ്പു രണ്ടുതവണ കേന്ദ്ര ജലകമ്മിഷന്അണക്കെട്ടു സന്ദര്ശിച്ചപ്പോഴും തമിഴ്നാടിന്അനുകൂലമായിരുന്നു നിലപാട്‌.

                                           പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: