Pages

Sunday, August 2, 2026

‘റാഗിങ്ങിനെതിരെയുള്ള പുതിയ നിയമo രക്ഷിതാക്കൾ അറിയണം

 

റാഗിങ്ങിനെതിരെയുള്ള പുതിയ നിയമo  രക്ഷിതാക്കൾ  അറിയണം

 

റാഗിങ്ങിനെതിരെയുള്ള പുതിയ നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് ഔദ്യോഗികമായി നിയമമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.പ്രധാന വിവരങ്ങൾനിയമത്തിന്റെ പേര്: സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് (Sidharthan Anti-Ragging and Student Welfare Act)പ്രധാന ശിക്ഷാ വ്യവസ്ഥകൾ: റാഗിങ് മൂലം ഗുരുതര പരിക്കേൽപ്പിക്കൽ (7 വർഷം വരെ തടവും പിഴയും), ജീവനപഹരണം (വധശിക്ഷ വരെ ലഭിക്കാവുന്ന കർശന വ്യവസ്ഥകൾ).ഡിസ്ട്രസ് ആപ്പ്: വിദ്യാർത്ഥികൾക്ക് റാഗിങ് സംബന്ധിച്ച് പരാതികൾ നൽകാൻ 'സിദ്ധാർത്ഥൻ ഡിസ്ട്രസ് ആപ്പ്' നടപ്പിലാക്കുന്നു

കുട്ടിക്കൊപ്പം യിരിക്കുന്ന ത്മാവ് സുഖം പ്രാപിക്കുന്നു.”- എന്ന  സ്തയേവ്സ്കി.യുടെ വാക്യം  പ്രത്യകം  ശ്രദ്ദേയമാണ് .വിദ്യാങ്ങളിലേക്കു ഞ്ഞുവിട്ട കുട്ടി രിക്കലും തിരിച്ചുരുന്നില്ലെങ്കി വീടുളിലെ ത്മാക്ക ങ്ങനെ സുഖം പ്രാപിക്കാനാണ്! ലാ രാഷ്‌ട്രീ ക്രമിളും റാഗിംഗ് നോരോഗിളുമൊക്കെ രുത്തിരുടെ വീടു രിക്കലും തുപോലെയായിട്ടില്ല; ക്രൂ റാഗിംഗിനെത്തുന്ന് നാട് പൂക്കോട് വെറ്ററിറി കോജി ജീനൊടുക്കി സിദ്ധാന്റെയും, ധ്യാരുടെ മാസി റാഗിംഗിനൊടുവി ജീനൊടുക്കി ഞ്ചക്കണ്ടി ന്തല്കോജ് വിദ്യാര്‍ഥി നിതിന്രാജിന്റെയും വീടുപോലെ. നി ത്തരം വീടു ണ്ടാരുത്. റാഗിംഗിനെതിരേ ണിയിലുള്ള നിത്തിനു സിദ്ധാന്റെ പേരിട്ടിരിക്കുന്നു. നിതിരാജ് കേസി കോതി ത്തി രാശം കേത്തിലെ ട്ടെല്ലികി ക്രമാധാത്തിന്റെ സ്കാനിംഗ് റിപ്പോട്ടായിരിക്കുന്നു. ലാ ധോലോകം തുട്ടെ!-

റാഗിംഗിന് തിരേയുള്ള ബില്ല് ട് ന്ത്രിഭാ യോഗം അംഗീരിച്ചു. ക്‌ടോറിലെ നിഭാ മ്മേത്തി നിമാക്കും. റാഗിംഗിലൂടെ ഗുരുമായി രിക്കേപ്പിക്കുന്നക്ക് ഴുഷം രെ വും പിയും, കൊല്ലുന്നക്ക് ശിക്ഷയുംരെ വ്യസ്ഥ ചെയ്യുന്ന നിത്തിന്റെ പേര്സിദ്ധാ ന്റിറാഗിംഗ് ഡ് സ്റ്റുന്റ് വെഫെ ക്‌ട്- 2026’. കുറ്റവാളിമസും വിദ്യാഥിസംനാ പിവുമുണ്ടെങ്കി ന്തുമാകാമെന്നു രിച്ചുശാ ക്കളുള്ള മാതാപിതാക്ക നിമം വായിച്ചു ഠിക്കണം, ക്കളെ ദേശിക്കണം. രു നേതാവും ക്ഷിക്കാനുണ്ടാകില്ല. ന്റെ / റ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു ഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തി ല്ലാക്കും രേ ശിക്ഷയാണ്. റാഗിംഗ് ഹിക്കാനാകാതെ വിദ്യാഥി ജീനൊടുക്കിയാ 10 ഷം രെ വുശിക്ഷ. കുറ്റവാളിളോ വിദ്യാഥി ഗുണ്ടളുടെ ഹായിളോ  ധ്യാരെയും വിടില്ല. റാഗിംഗ് പോലീസി റിയിക്കാത്ത കോജ് ധികൃക്കും ശിക്ഷയുണ്ട്. വിദ്യാഥിക്കു ശാരീരിമോ മാസിമോ യി പ്രശ്നം സൃഷ്‌ടിക്കുന്ന പ്രവൃത്തിളെല്ലാം റാഗിംഗാണ്; യം സൃഷ്‌ടിക്കുന്നതും മുറിവേപ്പിക്കുന്നതും ങ്കയുവാക്കുന്നതും നാക്കേടുണ്ടാക്കുന്നതുമാ കൃത്യങ്ങളും ധിക്ഷേവുമെല്ലാം. പ്രതിക്ക് ഞ്ചു ഷംരെ റ്റൊരിത്തും ഠിക്കാനാകില്ല. വിദ്യാഥിളേ, നിങ്ങളുടെ മാണ് തെമ്മാടിളുടെ ധൈര്യം. രാതിക്കാന്റെ വിങ്ങ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ റിയിക്കാസിദ്ധാ സ്റ്റുന്റ് ഡിസ്ട്രസ് പ്പ്ന്ന മൊബൈ പ്ലിക്കേനും യാറാക്കും. കേ റാഗിംഗ് നിരോനിമം 1998 നിവി ന്നതാണെങ്കിലും ട്ടങ്ങ രൂപീരിച്ചിരുന്നില്ല.

ഇവിടെ നിങ്ങ ല്ലാത്തതാണോ മ്മുടെ പ്രശ്നം? തു പ്പാക്കേണ്ട ട്ടിറിച്ചല്ലേ കുറ്റവാളിളെ ക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഞ്ചക്കണ്ടി ന്തല്കോജ് വിദ്യാര്‍ഥി നിതിന്രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ഭിക്കാനിയാ സാര്യത്തെക്കുറിച്ചുള്ള ഹൈക്കോതി രാശം കിപ്പിലാ ക്രമാധാ-നിരിപാത്തിന്റെ സ്കാനിംഗ് റിപ്പോട്ടാണ്; ചികിത്സ വൈരുത്. സുപ്രീംകോതി മാണ്ഡങ്ങ പാലിക്കാതെ ത്തി സ്റ്റ് ജാമ്യം കൊടുക്കാവേണ്ടിയുള്ള നാമാണെന്ന സൂ തിലുണ്ട്. ന്വേ ദ്യോസ്ഥനാ ഡിവൈസ്പി പ്രതിയില്‍നിന്നു പാരിതോഷികം റ്റിതായി സംയിക്കമെന്നുപോലും കോതിക്കു യേണ്ടിന്നു. കോതി ഞ്ഞ, ത്തിനു മീതെ രുന്തും ക്കില്ലെന്ന സ്ഥിതി കി രോമാണ്. നിര്‍ത്തിലെ രാമാണിതെന്ന കോതിയുടെ രാശം ക്കാരൊന്നു കുറിച്ചുയ്ക്കണം.

രാനിരിക്കുന്ന റാഗിംഗ് നിവും ട്ടിറിക്കപ്പെടാ സാധ്യയേറെയാണ്. സിദ്ധാനെ ന്നപോലെ ന്റെ പേരിലുള്ള നിത്തെയും ഞ്ഞിട്ട് ക്രമിക്കാതിരിക്കമെങ്കി ട്ടെല്ലു വേണം. ക്കൂട്ടക്കൊപാകിളെ ജ്ജിപ്പിക്കുന്ന റാഗിംഗുകാരാ വിദ്യാഥിക്കൂട്ടങ്ങ, പ്പമുള്ള കുട്ടിരാഷ്‌ട്രീ ഗുണ്ട, രെ ണ്ടാ മുട്ടിടിക്കുന്ന പാട്ടി ഗുരുനാന്മാ, പുത്തുള്ള ക്തരാ പാട്ടി നേതാക്ക, ഴിതിക്കാരും രാഷ്‌ട്രീവിധേരുമാ ദ്യോസ്ഥ... ക്കൊക്കെ മുളി ക്കാ ക്കാരിനു ഴിയുമോ ന്നല്ല, തിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. ക്കുരുന്നു വിക്കന്പനിളെ പുക്കുന്ന തൂഫാ രു ശ്രമാണ്. സിദ്ധാ കേത്തിന്റെ ണ്ണീത്തുള്ളിയായിരുന്നു. നി രാജ്യത്തിനു മാതൃയാകുന്ന റാഗിംഗ് വിരുദ്ധ നിമായി പുനിക്കട്ടെ. ഠിക്കാ പോരെല്ലാം തിരിച്ചെത്തട്ടെ, ക്കൊപ്പമായിരുന്ന് വീടുളിലെ ത്മാക്ക സുഖം പ്രാപിക്കട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: