Pages

Tuesday, November 25, 2025

നൈ​ജീ​രി​യ​യിൽ ക്രൈസ്തവ വംശഹത്യ

 

നൈജീരിയിൽ  

ക്രൈസ്തവ വംശഹത്യ

 

ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു, പള്ളികൾ നശിപ്പിക്കപ്പെടുന്നു; നൈജീരിയയിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ? ഇസ്ലാമിക സ്റ്റേറ്റിന്റെ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിച്ച് അന്താരാഷ്ട്ര സമൂഹംഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ ആക്രമണത്തിൽ നൈജീരിയയിൽ ക്രിസ്ത്യാനികൾ ക്രമേണ ഇല്ലാതാകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഭാഗമായ ജിഹാദി ഗ്രൂപ്പായ ബൊക്കോ ഹറാം രാജ്യത്ത് അഴിച്ചിവിടുന്ന ആക്രമണങ്ങൾ മൂലം ക്രിസ്തുമത വിശ്വാസികളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി, അനേകം പേർ പലായനം ചെയ്തു, മറ്റ് ചിലരെ തീവ്രവാദ സംഘടന തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവിധ എൻജിഒകൾ നൽകുന്ന വിവരം. 

സോഷ്യൽ മീഡിയയിലും ബ്ലോഗുകളിലും ടെലിവിഷൻ മാധ്യമങ്ങളിലും വ്യാപകമായി നൈജീരിയയിൽക്രിസ്ത്യൻ വംശഹത്യനടക്കുന്നവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. “ക്രിസ്ത്യാനികൾ ക്രമേണ ഇല്ലാതാകുന്നു, പള്ളികൾ നശിപ്പിക്കപ്പെടുന്നു, ക്രിസ്ത്യാനികൾ തുടർച്ചയായി കൊല്ലപ്പെടുന്നുഎന്ന് അമേരിക്കൻ കൊമേഡിയനും നടനുമായ ബിൽ മഹർ സെപ്റ്റംബർ 26 ന് പറഞ്ഞതിനെത്തുടർന്ന് നൈജീരിയയിലെ സാഹചര്യം വാർത്തകളിൽ ഇടം നേടിയത്. അമേരിക്കക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. നൈജീരിയയിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നൈജീരിയയിലെ ആക്രമണം കണ്ടില്ലെന്നുനടിച്ചാൽ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ നൈജീരിയയിൽ ക്രിസ്തുമതം ഇല്ലാതാകും എന്നാണ് പ്രാദേശിക ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് & റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) സ്ഥാപകയായ എമേക ഉമേഗ്ബലാസി പറയുന്നത്. മിക്ക ക്രിസ്ത്യൻ നൈജീരിയക്കാരും ഭയത്താലാണ് അവിടെ കഴിയുന്നത് എന്ന് ക്രിസ്ത്യൻ മനുഷ്യാവകാശ അഭിഭാഷകൻ ജാബസ് മൂസ പറയുന്നു. പള്ളികളിലേക്ക് പോകുന്നവർ പലരും തിരികെ വീട്ടിലേക്ക് എത്താറില്ല.

നൈജീരിയയിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമങ്ങളുടെ തോത് വർധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. എത്ര ക്രിസ്ത്യാനികൾ മരിച്ചുവെന്നും എത്ര പേർ അവരുടെ വിശ്വാസത്തിന്റെ ഫലമായി മരിച്ചുവെന്നും സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൈജീരിയൻ ഗവൺമെന്റിന് പോലും വ്യക്തമായി അറിയില്ല. എന്നാൽ ഇന്റർനാഷണൽ ക്രിസ്ത്യൻ അഡ്വക്കസി ഗ്രൂപ്പായ ഓപ്പൺ ഡോർസ് അവരുടെ വേൾഡ് വാച്ച് പട്ടികയിൽ നൈജീരിയയെ ക്രിസ്ത്യാനികൾക്ക് ഏറ്റവും അപകടകരമായ ഏഴാമത്തെ സ്ഥലമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രിസ്ത്യാനികൾ നൈജീരിയയിൽ അവരുടെ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു എന്ന് അവർ കണ്ടെത്തുകയും ചെയ്തു.

രണ്ട് വ്യത്യസ്ത തരത്തിലാണ് ഇവിടെ ആക്രമണങ്ങൾ നടക്കുന്നത്. ചിലപ്പോൾ ജിഹാദികൾ, നൂറുകണക്കിന് മോട്ടോർ സൈക്കിളുകളിൽ എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വന്ന് ഒരു ഗ്രാമത്തിൽ ഇറങ്ങി ഗ്രാമം കത്തിക്കുകയും ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ട് മടങ്ങും. മറ്റു ചിലപ്പോൾ, വളരെ കുറച്ച് പേർ മോട്ടോർ സൈക്കിളുകളിൽ വരികയും ഏതാനും ഗ്രാമങ്ങളിൽ വ്യക്തികളെ ആക്രമിച്ച് മടങ്ങുകയും ചെയ്യും.മിഡിൽ ബെൽറ്റിലെ അക്രമണം കാരണം പ്രദേശങ്ങളിൽ സൈനികരുണ്ട്. എന്നാൽ മിക്ക കേസുകളിലും, ആക്രമണത്തിനിരയായ ഗ്രാമങ്ങളിൽ നിന്ന് വിളിക്കുമ്പോൾ, സൈനികരും പോലീസും വൈകിയെത്തുകയാണ് പതിവ്. അല്ലെങ്കിൽ അവർക്ക് അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുകയോ കേസുകൾ അന്വേഷിക്കുകയോ അവിടെ പതിവില്ല.

ഇത്തരം ആക്രമണങ്ങളിൽ എത്ര ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി അറിയാൻ പ്രയാസമാണ്. എന്നാൽ കഴിഞ്ഞ വർഷം ലോകമെമ്പാടും മതത്തിനുവേണ്ടി കൊല്ലപ്പെട്ട 4,476 ക്രിസ്ത്യാനികളിൽ 3,100 പേർ നൈജീരിയയിലായിരുന്നുവെന്ന് ഓപ്പൺ ഡോർസ് അതിന്റെ ഏറ്റവും പുതിയ ലിസ്റ്റിൽ പറയുന്നു. ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച്, സബ്-സഹാറൻ ആഫ്രിക്കയിലെ 16.2 ദശലക്ഷം ക്രിസ്ത്യാനികൾ പലായനം ചെയ്തിട്ടുണ്ട്. അവരിൽ പലരും നൈജീരിയയിൽ നിന്നുള്ളവരാണ്.ഇന്റർസൊസൈറ്റി കണക്കനുസരിച്ച് 19,100 പള്ളികൾ ആക്രമിക്കപ്പെടുകയോ കത്തിക്കുകയോ നശിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ട്. 2009 ജൂലൈ മുതൽ 2014 ഡിസംബർ വരെ ഏകദേശം 13,000 പള്ളികളും 2015 മധ്യം മുതൽ ഇതുവരെ 6,100 പള്ളികളും ഇത്തരത്തിൽ ഇല്ലാതായിട്ടുണ്ട്.

ഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രമി നൈജീരിയിലെ നൈ സംസ്ഥാത്തെ പാപിരിയിലുള്ള സെന്റ് മേരീസ് ബോഡിംഗ് ത്തോലിക്ക സ്കൂളിലെ പെകുട്ടി പ്പെടെ 303 വിദ്യാഥിളെയും 12 ധ്യാരെയും ട്ടിക്കൊണ്ടുപോത്. ക്രമി സ്‌​ലാമി ഭീരാണെന്ന് ദ്യോഗി റിപ്പോട്ടുളില്ല. ക്ഷേ, ത്തരം ട്ടിക്കൊണ്ടുപോലു ക്കാത്രയും ത്തിയിട്ടുള്ളത് തീവ്ര സ്‌​ലാമി സംളാണ്.തിവുപോലെ വിദ്യാഥിളെ മീത്തെ കാടുളിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാത്ത് 25 വിദ്യാഥിനിളെയും കാടുളിലേക്കു ട്ടിക്കൊണ്ടുപോയിരുന്നു. കെബ്ബിയിലെ സ്കൂളിടുത്ത് ചെക് പോസ്റ്റ് ണ്ടായിരുന്നെങ്കിലും 20 മിനിറ്റോളം സ്ഥത്തുണ്ടായിരുന്ന തീവ്രവാദിളെ നേരിടാ പോലീസ് ത്തിയില്ല. പോലീസും ദ്യോസ്ഥരും തീവ്രവാദിളെ പിന്തുയ്ക്കുന്നു ന്ന രോണം മുന്പേയുള്ളതാണ്.ക്രമിളെ പിടികൂടിയില്ലെങ്കിലും നൈറിലും രി പ്രദേങ്ങളിലുമുള്ള സ്കൂളു നിശ്ചിമായി ച്ചു. 2014നൈജീരിയിലെ ചിബോക്കിലുള്ള സ്കൂളിനിന്ന് ബോക്കോ റാം 276 വിദ്യാഥിനിളെ ട്ടിക്കൊണ്ടു പോതിലും ണ്ണത്തി ലി സംമായി മാറിയിരിക്കുയാണ് നൈറിലേത്. ചിബോക്കിലെ പെകുട്ടിളി റെയും ക്ഷപ്പെട്ടിരുന്നെങ്കിലും 100 പേരേക്കുറിച്ച് ന്നും രു വിവുമില്ല.

 

ക്ഷപ്പെട്ടുന്ന വിദ്യാഥിനിളിലൊരാ ഴിഞ്ഞ പ്രി 13ന്, 10-ാംവാഷിത്തി ബിബിസിക്കു കി ഭിമുത്തി ഞ്ഞത്, ക്കാരിന്റെ പുധിവാ കേന്ദ്രം തീവ്രവാദിളുടേതിനേക്കാ മെച്ചല്ല ന്നാണ്. തീവ്രവാദിളി ണ്ടാ കുഞ്ഞുങ്ങളുമായിട്ടാണ് രും ക്ഷപ്പെട്ട് ത്തിത്. ക്ക് ശ്യത്തിനു ക്ഷണംപോലും കേന്ദ്രത്തി ഭിക്കുന്നില്ല. നൈജീരിയിലെ ങ്ങ തീവ്രവാദിളിനിന്നും ക്കാരിനിന്നും ദുന്തങ്ങ റ്റുവാങ്ങുയാണ്.

ദാരിദ്ര്യം സ്‌​ലാമി തീവ്രവാത്തെല്ല, സ്‌​ലാമി തീവ്രവാദം ദാരിദ്ര്യത്തെയും മാധാത്തെയുമാണ് ത്തുന്നത്. ഭീവാത്തിനു മില്ല ന്ന വാദം കാലി യാഥാഥ്യങ്ങളെ തിസ്കരിക്കുന്നതും മുദ്രാവാ്യം വിളിച്ച് നിരാധിളെ ധിക്കുന്ന സ്‌​ലാമി തീവ്രവാത്തെ യ്ക്കുന്നതുമാണ്.ലോമെങ്ങും ക്രൈസ്തരെയും ഹൂരെയും ന്മൂനം ചെയ്യാ പ്രതിജ്ഞാദ്ധമാ ഭീ പ്രസ്ഥാങ്ങ നൈജീരിയി മാത്രം തേമാകുമെന്ന വാദം വിപ്പോകില്ല. തീവ്ര സ്‌​ലാമി ങ്കങ്ങളെ പിന്തുച്ചില്ലെങ്കി മുസ്‌​ലിംളെയും തു വെറുതേ വിടില്ല.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: