Pages

Sunday, October 5, 2014

ISIS CLAIMS TO HAVE KILLED BRITISH HOSTAGE ALAN HENNING

ISIS CLAIMS TO HAVE KILLED BRITISH HOSTAGE ALAN HENNING

ബ്രിട്ടീഷ് പൗരനെ ഐസിസ് ഭീകര തലയറുത്തുകൊന്നു 

ALAN HENNINGA video released by the Islamic State group on Friday appears to show the beheading of British aid worker Alan Henning,the Associated Press reports  . In the clip, the militants threaten to kill another hostage they identify as American Peter Kassig.
Alan Henning, a 47-year-old taxi driver from Eccles, was kidnapped in December after crossing into Syria with an aid convoy. Henning's wife, Barbara, had pleaded with the militants  not to kill her husband. "He went to Syria to help his Muslim friends deliver much needed aid," she said in a statement released on Sept. 23.
തടവി കഴിയുന്ന ഒരു  ബ്രിട്ടീഷ് പൗരനെക്കൂടി സിറിയയി ഐസിസ് ഭീകര തലയറുത്ത് കൊന്നു. ഇതിന്റെ   ദൃശ്യങ്ങ ഐസിസ് പുറത്തുവിടുകയും ചെയ്തു.സിറിയയി സന്നദ്ധ  പ്രവർത്തനത്തിൽ ർപ്പെട്ടിരിക്കെ  തടവിലാക്കപ്പെട്ട അല ഹെന്നിംഗ് എന്ന നാല്പത്തേഴുകാരനെ  വധിക്കുന്ന ദൃശ്യങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയി ഉള്ളത്. വടക്ക ഇംഗ്ലണ്ടിലെ സാൽഫോർഡ് സ്വദേശിയാണ് ടാക്സി ഡ്രൈവറായ ഹെന്നിംഗ്. ഐസിസ് ഭീകരർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്റെ പേരി രണ്ട് അമേരിക്ക മാദ്ധ്യമപ്രവർത്തകരുടെയും ഒരു ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകന്റെയും തലയറുത്തതിന്റെ ദൃശ്യങ്ങ നേരത്തെ പുറത്തുവിട്ടിരുന്നു.

ഐസിസ് വധിക്കുന്ന നാലാമത്തെ വിദേശ പൗരനാണ് അലഹെന്നിങ്ങ്.ഐസിസ് മുമ്പ്പുറത്തുവിട്ടദൃശ്യങ്ങളിലുള്ളതുപോലെ   എഴുതി തയ്യാറാക്കി ൽകിയ വിവരങ്ങ വായിപ്പിച്ചിട്ടാണ്  ഹെന്നിങ്ങിന്റെ കഴുത്തറുത്തത്. തടവിലുള്ള  അമേരിക്ക പൗരനായ പീറ്റ കാസിംഗിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.'നമ്മുടെ ഗവൺമെന്റ് ഐസിസിനെതിരെ യുദ്ധം ചെയ്യാ തീരുമാനിച്ചതിനാ  ഒരു ബ്രിട്ടീഷ് പൗര എന്ന നിലയി അതിന് വിലകൊടുക്കേണ്ടി വന്നു" എന്നാണ് തലയറുക്കുന്നതിന് തൊട്ട് മുമ്പ് ഹെന്നിങ്ങ് കാമറയി നോക്കി പറയുന്നത്. ഇതിന്റെ രക്തം ബ്രിട്ടീഷ് പാർലമെന്റംഗങ്ങളുടെ കൈകളിലാണെന്നും പറയുന്നു.
സിറിയയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ആശുപത്രികളി  മരുന്നുക വിതരണം ചെയ്തുവരവെയാണ് ഹെന്നിംഗ് കഴിഞ്ഞ ഡിസംബറി ഭീകരരുടെ പിടിയിലാകുന്നത്ഐസിസ് തീവ്രവാദികളുടെ കൃത്യം അവരുടെ പ്രാകൃതവും വെറുപ്പുളവാക്കുന്നതുമായ  ഭീകരതയെ തുറന്ന്  കാട്ടുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്റി ഡേവിഡ് കാമറോ പ്രതികരിച്ചു. ഹെന്നിംഗിന്റെ മരണത്തിന് കാരണക്കാരായവരെ  എന്ത് വിലകൊടുത്തും നിയമത്തിന്റെ മുന്നി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടീഷ് പൗര വധിക്കപ്പെട്ടതി അമേരിക്ക പ്രസിഡന്റ് ബരാക്ക് ഒബാമ അനുശോചനം രേഖപ്പെടുത്തി. എന്നാ ഭികര പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

                                               Prof. John Kurakar


No comments: