Pages

Sunday, August 30, 2026

നേപ്പാൾ മുങ്ങുന്നു , ഇന്ത്യ കരയുന്നു

 

നേപ്പാൾ മുങ്ങുന്നു ,

ഇന്ത്യ കരയുന്നു

നേപ്പാളിൽ ഹിമാലയൻ മഞ്ഞുപാളികൾ ഇടിഞ്ഞുണ്ടായ അതിശക്തമായ മിന്നൽ പ്രളയം ഇന്ത്യയെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ ദുരന്തത്തിൽ ഇതുവരെ 780-ലധികം ആളുകൾ മരണപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ തീർത്ഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം. കാരണം: ഹിമാലയൻ മലനിരകളിൽ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ശക്തമായ മഞ്ഞുപാളി തകർച്ചയും (Glacial Collapse) അതിനെത്തുടർന്ന് ഭോട്ടെകോശി, ത്രിശൂലി നദികളിലുണ്ടായ മിന്നൽ പ്രളയവുമാണ് വൻ നാശനഷ്ടത്തിന് കാരണമായത്. 'ഇന്ത്യക്കാരുടെ അവസ്ഥ: കൈലാസ മാനസസരോവർ തീർത്ഥാടനത്തിന് പോയവരും ട്രക്കിംഗിന് പോയവരുമായ നിരവധി ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യൻ തൊഴിലാളികളും തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 8 മലയാളികളെക്കുറിച്ചും നിലവിൽ വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദുരന്തസമയത്ത് നേപ്പാളിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യ രംഗത്തുണ്ട്. വ്യോമസേനയുടെ വിമാനങ്ങളിൽ ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, താൽക്കാലിക ഷെൽട്ടറുകൾ എന്നിവ കാഠ്മണ്ഡുവിൽ എത്തിച്ചു. ഇന്ത്യൻ ദുരന്തനിവാരണ സേനയും (NDRF), ടണൽ രക്ഷാപ്രവർത്തന വിദഗ്ധരും നേപ്പാൾ സൈന്യത്തോടൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

രക്ഷപ്പെട്ടവർ: തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ ഉൾപ്പെടെ 140-ലധികം ഇന്ത്യക്കാരെ ഇതിനകം സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. തുടർച്ചയായ മഴയും നദികളിലെ ചെളിയും പുതിയ തടാകങ്ങൾ രൂപപ്പെടുന്നതുമെല്ലാം രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ തുറന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നു.ശ്ചിബംഗാളിനിന്നും മിഴ്നാട്ടിനിന്നുമുള്ളരും കാണാതാരിലുണ്ട്. ദുന്തങ്ങക്കും ത്തിനും തിത്തിളില്ല. ന്ത്യ തിമാ വേത്തി ഹാസ്തം നീട്ടിക്കഴിഞ്ഞു. 341 വിദേശിക്കം 403 വിനോഞ്ചാരിളെക്കുറിച്ച് യാതൊരു വിവുമില്ലെന്ന് നേപ്പാ ടൂറിസം ന്ത്രായം റിയിച്ചു. ക്ഷാപ്രത്തങ്ങ ജിമാണെങ്കിലും പ്രകൃതിയുടെ താണ്ഡത്തിനു മുന്നി നുഷ്യന്റെ നിഹാ പ്രമാണ്. ക്ഷേ, ച്ഛാക്തിയും ജീവിസ്നേവും ഹാസ്കയുംകൊണ്ട് ദുന്തത്തെയും മുക്ക് തിജീവിച്ചേ തീരൂ. ഠിക്കാ യ്പേറി പാങ്ങളുമുണ്ട്. 

ടിറ്റിലെ ഹിമാ നിളി ണ്ടാ ഞ്ഞിടിച്ചിലും ണ്ണിടിച്ചിലുമാണ് ഗൈറോങ് മേയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി ദീങ്ങളിലും മിന്നപ്രത്തിന് കാമാതെന്നാണ് വിദീണം. മിനിറ്റുക്കകം മൂന്ന് ജില്ലളിലെ വാമേളി നാമുണ്ടാക്കി. ഗോതാത്തെത്തുന്ന് ഹിമാ ഹിമാനി വേത്തി രുകുന്നതും കാലാസ്ഥ വ്യതിയാവുമാണ് ത്തരം ദുന്തങ്ങക്ക് പ്രധാ കാമായി വിഗ്ധ വിയിരുത്തുന്നത്. ടിറ്റിലെ കൈലാസ് മാരോ തീഥാപായിലാണ് ദുന്തബാധി പ്രദേശം. 19 പാങ്ങളും 40 കിലോമീറ്ററോളം റോഡുളും നിധി കെട്ടിങ്ങളും പൂമായി ന്നെന്നാണ് പ്രാമി റിപ്പോട്ട്. രു നോളം വൈദ്യു ദ്ധതി രാറിലായിക്കഴിഞ്ഞു. മുരുലായി ത്തപ്രദേശ്, ബിഹാ സംസ്ഥാങ്ങളിലെ ദീതീങ്ങളിനിന്നും ജാഗ്രതാ നിദേത്തെത്തുന്ന് ളുളെ മാറ്റിപ്പാപ്പിക്കുയാണ്. റ്റവും ഭീതിയുത്തുന്നത്, 72 ണിക്കൂറിനുള്ളി ടിറ്റിലെ ഖോ, പുറെപു ത്‌​സാങ്പോ ദിളുടെ സംസ്ഥാത്തുള്ള ടാകം പൊട്ടാനിയുണ്ടെന്ന ചൈയുടെ മുന്നറിയിപ്പാണ്. പ്രകൃതിത്ത യുള്ളതുകൊണ്ടാണ് തു ടാമാത്. യ്ക്കു മുളിലൂടെ വെള്ളം ഴുകിത്തുങ്ങിയിട്ടുണ്ട്. ടാത്തി 20 ക്ഷം ക്യുബിക് മീറ്റ വെള്ളം നിഞ്ഞുകിക്കുയാണ്. മൂന്നു ദിത്തികം 30 ക്ഷം ക്യുബിക് മീറ്റ വെള്ളംകൂടി ഴുകിയെത്തുമെന്നും ടാകം പൊട്ടാനിയുണ്ടെന്നുമാണ് ചൈയുടെ മുന്നറിയിപ്പ്. 

നേപ്പാ ന്ത്യയിലും നിവിലുള്ള ചി ങ്കളെയും മുന്നറിയിപ്പുളെയും സ്ഥിരീരിക്കുന്നുണ്ടെന്നതും തിരിച്ചറിണം. മേവിസ്ഫോനം, വാ ചെറിയൊരു പ്രദേത്ത് ണിക്കൂറി 100 മില്ലിമീറ്ററിധികം പെയ്യുന്ന തിതീവ്ര മിന്നപ്രങ്ങക്കു കാമാകുന്നത് കേത്തി പ്പടെ ത്തിക്കുന്ന ശ്ചാത്തത്തി നാംഗൗത്തിലെടുക്കേണ്ട കാര്യങ്ങളുണ്ട്.

മ്മുടെ ക്കെട്ടുളും തിന്റെ ചുട്ടിലെ നുഷ്യരുടെ ങ്കളും ന്തസംസ്ഥാ തെഞ്ഞെടുപ്പ് രാഷ്‌​ട്രീമായും വൈകാരിമായും ക്കിച്ചു തീക്കുന്ന തിവ് നിത്താ യം വൈകി. കാണം, മേവിസ്ഫോങ്ങ മ്മുടെ ക്കെട്ടുളെക്കുറിച്ചുള്ള പാങ്ങളി കാര്യമായിട്ടില്ല. ചൈ മുന്നറിയിപ്പു കിയിരിക്കുന്ന ടിറ്റിലെ ടാകം നിയിലാത് മേവിസ്ഫോത്തിന്റെ പുത്ത സാധ്യളുടെ ശ്ചാത്തത്തിലാണ്.ഹിപാമായാലും മേവിസ്ഫോമായാലും ഗോതാനം സൃഷ്‌​ടിക്കുന്ന പ്രനാതീമാ പ്രകൃതിക്ഷോങ്ങക്കനുരിച്ച് മ്മുടെ ചിന്തളെയും ദുന്തനിവാ രുക്കങ്ങളെയും തിരുത്തേണ്ടതുണ്ട്. കാപ്പെട്ട ക്കെട്ടുളുടെ സംശേഷി മ്മുടെ രാഷ്‌​ട്രീ താത്പര്യങ്ങകൊണ്ടോ റ്റകുറ്റപ്പണികൊണ്ടോ ധിക്കുയില്ല. തിനു പുമേയാണ് മേവിസ്ഫോങ്ങളുടെ ഭീണി. ഞ്ച ക്കെട്ടുക്കു ചുട്ടി ജീവിക്കുന്ന നുഷ്യരുടെ ഭീതിയെ, സുക്ഷിമായി ജീവിക്കുന്ന ണാധികാരിളും കോതിളും പുപ്പെടുവിക്കുന്ന ത്തവു രിരിക്കില്ല. ത്തിക്കുന്ന ദുന്തങ്ങ ണ്ടെങ്കിലും  കേന്ദ്ര സർക്കാർ  ഉണർന്നു  പ്രവർത്തിക്കണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: