Pages

Thursday, August 13, 2026

ജനങ്ങളുടെ ചോദ്യങ്ങളെ ഭയക്കുന്ന നേതാക്കൾ

 

ജനങ്ങളുടെ  ചോദ്യങ്ങളെ ഭയക്കുന്ന  നേതാക്കൾ

ജനങ്ങളുടെ ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയപ്പെടുന്ന നേതാക്കൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയാണ് തകർക്കുന്നത്. യഥാർത്ഥ ജനാധിപത്യത്തിൽ ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ ചില ഭരണാധികാരികളും നേതാക്കളും അവകാശങ്ങളെ അമർച്ച ചെയ്യാൻ ശ്രമിക്കാറുണ്ട്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും നേരിട്ടുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറുന്നു.വിമർശനങ്ങളെ അടിച്ചമർത്തൽ: എതിരഭിപ്രായങ്ങളെയും ചോദ്യങ്ങളെയും നിയമപരമായും അല്ലാതെയോ ഭയപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നു.ഭരണപരമായ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയും വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നു.: ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും പോലീസ് ശക്തി ഉപയോഗിച്ച് നേരിടുന്നു. ഇത് ശരിയായ പ്രവണതയല്ല . 

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് തെരഞ്ഞെടുപ്പുകളല്ല; ഭരണകൂടത്തോട് നിരന്തരം ചോദ്യം ചോദിക്കാനുള്ള പൗരന്റെ അവകാശമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ ചോദ്യങ്ങളിലാണ് പണിതുയർത്തിയിരിക്കുന്നത്. ഭരണാധികാരികൾ ജനങ്ങൾക്ക് മുന്നിൽ ഉത്തരവാദികളാകണമെന്ന സങ്കൽപത്തിന്റെ പ്രായോഗിക രൂപമാണ് ചോദ്യം ചെയ്യൽ. അതുകൊണ്ടുതന്നെ ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടം യഥാർഥത്തിൽ ജനാധിപത്യത്തെ തന്നെയാണ് ഭയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് വളർന്നുവന്ന രാഷ്ട്രീയ സംസ്കാരം അടിസ്ഥാന സത്യത്തിന് നേർവിപരീതമാണ്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുക, പ്രതിഷേധിക്കുന്നവരെ ക്രിമിനലുകളായി ചിത്രീകരിക്കുക, ചോദ്യങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളെയും വിദ്യാർഥികളെയും പ്രതിപക്ഷത്തെയും സമ്മർദത്തിലാക്കുക എന്ന സമീപനം ആശങ്കാജനകമായ ഒരു രാഷ്ട്രീയ പ്രവണതയായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവായ സംവാദത്തിന് പകരം ഭീതിയും നിശ്ശബ്ദതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ആവർത്തിക്കപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം വിദ്യാർഥികളും യുവജനങ്ങളും ഉയർത്തിയ പ്രതിഷേധം ഒരു സാധാരണ സമരമായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള ആശങ്കയും നീതിക്കായുള്ള ആവശ്യവും ചേർന്ന ജനാധിപത്യ ഇടപെടലായിരുന്നു അത്. അധികാരത്തിന്റെ മുന്നിൽ തലകുനിക്കാതെ, സ്വന്തം അവകാശങ്ങൾക്കായി സംഘടിതമായി ശബ്ദമുയർത്താൻ ഇന്ത്യൻ യുവത്വം തയ്യാറാണെന്ന പ്രഖ്യാപനമായിരുന്നു പോരാട്ടം. എന്നാൽ സമരത്തിന് ലഭിച്ച മറുപടി സംവാദമായിരുന്നില്ല; ശക്തിപ്രയോഗമായിരുന്നു. ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് പ്രയോഗം, ബലപ്രയോഗം-ഇവയൊക്കെയാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ നേരിട്ടത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഉപകരണങ്ങളായി മാറുമ്പോൾ, ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക സ്വാഭാവികമാണ്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ച അടിച്ചമർത്തൽ രീതികളെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്ത് ആവർത്തിക്കപ്പെടരുത്. ഇവിടെയാണ് രാജ്യത്തെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാദിത്തം പ്രസക്തമാകുന്നത്. പ്രതിഷേധക്കാർക്കെതിരെ ഇത്രയും ശക്തമായ നടപടികൾ സ്വീകരിക്കാൻ ആരാണ് നിർദേശം നൽകിയത്? നിയമം പാലിക്കേണ്ട പൊലീസ് എന്തുകൊണ്ടാണ് അമിതബലം പ്രയോഗിച്ചതെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. മൗനം ഒരിക്കലും ഉത്തരവാദിത്തത്തിന്റെ പകരമാകില്ല. അധികാരത്തിലുള്ളവർ സംസാരിക്കാതിരിക്കുമ്പോൾ സംശയങ്ങളാണ് ശക്തമാകുന്നത്. ഒരു ജനാധിപത്യത്തിൽ അധികാരസ്ഥർ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. പാർലമെന്റിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കും മാധ്യമങ്ങൾ ഉയർത്തുന്ന സംശയങ്ങൾക്കും ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾക്കും മറുപടി പറയേണ്ടത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ പേരിൽ ഭരണം നടത്താനുള്ള അനുമതിമാത്രമല്ല; ജനങ്ങൾക്ക് കണക്കു പറയാനുള്ള കടമ കൂടിയാണ്. ചരിത്രം തെളിയിച്ച ഒരു സത്യമുണ്ട്. ജനങ്ങളുടെ ശബ്ദം എത്രകാലം അടിച്ചമർത്തിയാലും അത് വീണ്ടും ഉയരും. ചോദ്യങ്ങളെ തടയാൻ കഴിയില്ല; സത്യത്തെ നിശ്ശബ്ദമാക്കാനും കഴിയില്ല. അധികാരത്തിന്റെ മതിലുകൾ എത്ര ഉയർന്നാലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അവ തകർന്നുവീഴും. ജനാധിപത്യത്തിന്റെ ശക്തി ഭരണകൂടത്തിന്റെ ബലപ്രയോഗത്തിലല്ല, ജനങ്ങളുടെ വിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ രാജ്യം ഇന്ന് ഉത്തരം ആവശ്യപ്പെടുകയാണ്. പ്രതിഷേധങ്ങൾക്കെതിരെ അമിതബലം പ്രയോഗിക്കാൻ ആരാണ് നിർദേശം നൽകിയത്? അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നത്? സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം ഉണ്ടാകുമോ? നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമോ? ചോദ്യങ്ങൾക്ക് വ്യക്തവും വിശ്വാസ്യതയുള്ളതുമായ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവുമാണ്. ജനാധിപത്യത്തിൽ ചോദ്യങ്ങളെ ഭയക്കുന്നത് ഭരണകൂടത്തിന്റെ ദൗർബല്യമാണ്; ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതാണ് അതിന്റെ കരുത്ത്. അധികാരത്തിന്റെ ഇരുട്ടിൽ ഒളിച്ചിരിക്കാതെ ജനങ്ങളുടെ മുന്നിലേക്ക് വരികയും പാർലമെന്റിൽ രാജ്യത്തോട് വ്യക്തമായ വിശദീകരണം നൽകുകയും ചെയ്യേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്തരവാദിത്തമാണ്. കാരണം, ചോദ്യങ്ങളെ നേരിടുന്ന ഭരണകൂടമാണ് ചരിത്രത്തിൽ നിലനിൽക്കുക; ചോദ്യങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം ചരിത്രത്തിന്റെ മുന്നിൽ എന്നും പ്രതിക്കൂട്ടിലായിരിക്കും.

നാധിത്യരാജ്യം രിക്കുന്നക്ക് ങ്ങളുടെ ചോദ്യങ്ങളെ മാണോ? യിച്ചുറാനുള്ള ഹാലീ ശിസു മാത്രമാണോ ന്ത്യാ ഹാരാജ്യത്തിലെ പൗന്മാര്‍? മുറ്റത്തു ന്ന് സാഷ്‌ടാംഗം പ്രമിച്ച് നാകം ളിക്കാനുള്ള വേദി മാത്രമാണോ ന്ത്യ പാമെന്റ്?ങ്ങും ചോദ്യങ്ങ മാത്രം. ത്തമെവിടെ? പാമെന്റിന്റെ കാ മ്മേനം ക്കുയാണ്. നിധി വിങ്ങളുണ്ട് ച്ച ചെയ്യാ. ക്കാ റുടി യേണ്ട നിധി ചോദ്യങ്ങളുണ്ട്. ക്കാ ത്തവാദിത്വം റ്റെടുക്കേണ്ടതും യുക്തിപൂവം തീരുമാമെടുക്കേണ്ടതുമാ നിധി കാര്യങ്ങളുണ്ട്. ക്ഷേ, കേന്ദ്രസക്കാരിന്റെ നെടുംതൂണുളാ പ്രധാന്ത്രിയെയും ഭ്യന്തന്ത്രിയെയും ളി കാണാനില്ല. പാമെന്റ് ന്ദിത്തി ത്ത സുക്ഷയി ന്നിങ്ങുന്ന ചിത്രങ്ങ കാണുന്നുണ്ട്. നിധി ക്ഷേത്രങ്ങളുടെ ശ്രീകോവിലിനു മുന്നി തൊഴുതുനിക്കുന്ന ചിത്രങ്ങളും കാണുന്നുണ്ട്. ക്ഷേ, നാധിത്യത്തിന്റെ ശ്രീകോവിലിനു മുന്നി രാ മാത്രം രുടെ മുട്ടിടിക്കുന്നതെന്താണ്?

നാധിത്യത്തോടുള്ള തിഞ്ഞ നാവാണ് നാധിത്യവിശ്വാസിളെ ങ്കയിലാക്കുന്നത്. ‘പ്രതിക്ഷ വികാരം ഭ്യന്തന്ത്രിയെ റിയിക്കണം, യി ഹാരാമെന്ന പ്രതിക്ഷ ശ്യം ദ്ദേത്തെ റിയിക്കണംന്നൊക്കെ രാജ്യഭാ ധ്യക്ഷന് പാമെന്റികാര്യ ന്ത്രിയോടു യേണ്ടിന്നു. കാ മ്മേനം തുങ്ങി 14 ദിമായിട്ടും ഭ്യന്തന്ത്രി യിലെത്തിയിട്ടില്ല. വിടെ മിത് ഷാ ന്ന ചോദ്യത്തി ഭാ ടിളാകെ മുങ്ങിയിട്ടും കേ കുലുങ്ങിയിട്ടില്ല. ഭൂപൂമാ യു ത്തിനാണ് ഴിഞ്ഞ ദിങ്ങളി സ്ഥാരി സാക്ഷ്യം ഹിച്ചത്. രിസിച്ചും കൈയൂക്കു കാട്ടിയും തുക്കാ മാധി ശ്രമിച്ചിട്ടും ജ്വലിച്ചുനിന്ന ജെ സിക്കു മുന്നി ടുവി ക്കാ മുട്ടുകുത്തി.  മിത് ഷാ യി ന്നു പ്രസ്താ ത്തമെന്നാശ്യപ്പെട്ട് മൂന്നാഴ്ചയായി പ്രതിക്ഷം പ്രതിഷേത്തിലാണ്. നീറ്റ് ചോദ്യപേപ്പ ചോച്ചയ്ക്കെതിരേ രം ചെയ്ത വിദ്യാഥിക്കെതിരേ ന്ന പോലീസ് തിക്രമം, യോധ്യ രാക്ഷേത്രത്തിലെ സംഭാക്കൊള്ള ന്നീ വിങ്ങളി മിത് ഷാ യിലെത്തി വിദീണം ല്കമെന്നാണ് പ്രതിക്ഷ ശ്യം.

പ്രതിക്ഷ പ്രതിഷേധം യാക്കി ക്ഷം സുപ്രധാ ബില്ലു ച്ചയില്ലാതെ ണ്ടു മിനിറ്റുകൊണ്ട് പാസാക്കിയെടുക്കുന്ന റ്റൊരു നാധിത്യ ധ്വംമാണ് യി ണ്ടത്. വിനിയോ ബി ഴിഞ്ഞ ദിസം വെറും ണ്ടു മിനിറ്റുകൊണ്ടാണ് ലോക്സ ന്നത്. മ്മേനം തുങ്ങി ട്ടു ദിത്തിനുള്ളി ലോക്സയി റും രാജ്യയി ഞ്ചും ബില്ലുളാണ് പാസാക്കിത്. തി ണ്ടു ബില്ലി മാത്രമാണ് രുളിലും കാര്യമാ ച്ചയുണ്ടാത്. മിത് ഷായെ പ്രധാന്ത്രി രേന്ദ്ര മോദി പുത്താക്കമെന്നാണ് ലോക്‌ഭാ പ്രതിക്ഷ നേതാവ് രാഹു ഗാന്ധി ശ്യപ്പെട്ടത്. ക്ഷേ, മ്മേനം രംഭിച്ചതു മു മോദിയെത്തന്നെയും യി കാണുന്നില്ല. മോദിയുടെയും മിത് ഷായുടെയും ഭാവം നാധിത്യത്തോടുള്ള ഹേമാണെന്ന് രാജ്യയിലെ പ്രതിക്ഷ നേതാവ് ല്ലികാജു ഖാഗെയും ഞ്ഞു.

കാര്യങ്ങ ഗൗത്തോടെ വിചിന്തനം ചെയ്ത് തീരുമാങ്ങളിലെത്തുന്ന ന്ത്യ നാധിത്യത്തിന്റെ സുപ്രധാ വേദിയാണ് പാമെന്റ്. ങ്കല്പം പാടേ ക്കുന്ന കാര്യങ്ങളാണ് ണാധികാരിളിനിന്ന് കുച്ചു ങ്ങളായി ണ്ടാകുന്നത്. 1952 മു 1957 രെ നിനിന്ന ന്നാം ലോക്സയി രു ഷം രാരി 135 ദിങ്ങളാണ്  മ്മേളിച്ചത്. ന്നാ, ണ്ടാം മോദി ക്കാരിന്റെ കാത്ത് ത് കേലം 55 ദിങ്ങളായി ചുരുങ്ങി. പാമെന്റിന്റെ ത്തയെ മാനിക്കുന്ന  കാര്യങ്ങളും ഴിഞ്ഞ ത്തു ത്തിനിടെ ങ്ങേറി. നാധിത്യത്തിനും പാമെന്റിനും മുളിലാണ് ന്റെ സ്ഥാമെന്ന ധികാഹുങ്കിനെ രിത്രം ങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്ന് ല്ലപ്പോഴുമൊന്നു തിരിഞ്ഞുനോക്കുന്നത് ല്ലതാണ്. ക്തിക്കു മുന്നി രു കൊട്ടാവും സിംഹാവും കിരീവും ചെങ്കോലും ശാശ്വല്ലെന്ന റിവ് നാധിത്യബോത്തിന്റേതാണ്. അത്  മനസിലാകുന്നത്  നന്ന് .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: