Pages

Saturday, May 16, 2026

സതീശൻ നിലപാടുകളിൽ ഉറച്ചു വി വിശ്വസിക്കുന്ന വ്യക്തി

 

സതീശൻ നിലപാടുകളിൽ  ഉറച്ചു വി വിശ്വസിക്കുന്ന വ്യക്തി

ജനവികാരം കൈപിടിച്ച നേതാവ്; ഒന്നാമനായി സതീശൻ, മുഖ്യമന്ത്രി കസേരയിലേക്ക് വി,ഡി സതീശൻ എത്തിയിരിക്കുന്നു.കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവും,മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ തന്റെ ശക്തമായ നിലപാടുകളിലൂടെയും രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും, അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, നിയമസഭയിലെ മികച്ച വാക്ചാതുരിയും അദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കുന്നു.

ജനങ്ങളാണ് ഏറ്റവും വലിയ ശക്തി എന്ന്  സതീശൻ തിരിച്ചറിഞ്ഞിരിക്കുന്നു .കേരള സംസ്ഥാനത്തിന്റെ 13-മത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനെ വലിയ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടിയാണ് സ്വാഗതം ചെയ്യുന്നത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച ശക്തവും വ്യക്തവുമായ നിലപാടുകൾ സാധാരണ ജനങ്ങളിൽ പ്രത്യാശയും വിശ്വാസവും വളർത്തിയിട്ടുണ്ട് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.

ആരെല്ലാം തിരസ്കരിച്ചാലും സത്യത്തിന്റെയും നീതിയുടെയും ഉറച്ച ബോധ്യത്തിൽ നിലപാട് ഉള്ളവനായി നിലകൊള്ളണംഎന്ന ഭാഗ്യസ്മരണാർഹനായ പരി.ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവായുടെ വാക്കുകൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ അന്വർത്ഥമാകുന്നതായി കാണുന്നു.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക ഐക്യവും സംരക്ഷിച്ചുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമനപരമായ മാറ്റങ്ങളും സുസ്ഥിര വികസനവും നടപ്പാക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. നീതിയുടെയും സത്യത്തിന്റെയും  പ്രവാചകനായി അദ്ദേഹം മാറണം

ത്തിന്റെ ഭൂരിക്ഷ തീരുമാനം ഹൈക്കമാഡ് പ്രഖ്യാപിക്കുയായിരുന്നു. എംമാരും പാട്ടി നേതാക്കളും മുഖ്യന്ത്രിയെ തെഞ്ഞെടുക്കുന്ന കീഴ്‌​ക്കം മാറ്റിയ്ക്കാ കോഗ്രസ് ദേശീ നേതൃത്വം നിന്ധിമായി.ക്ഷിളുടെ താത്പര്യങ്ങളും രിണിച്ചു. വിയിച്ചാലും പാട്ടിയെ ദുമാക്കിയേക്കാവുന്ന ണ്ട് തെഞ്ഞെടുപ്പു ഴിവാക്കുന്നതിലും പാട്ടി ജാഗ്ര പാലിച്ചു. ടുവി പ്രഖ്യാമുണ്ടായി. രിമിതിളുണ്ടെങ്കിലും നാധിത്യത്തിന്റെ നിവാര്യ രിഹാമാ ഭൂരിക്ഷഹിമാണ് പ്പായിരിക്കുന്നത്. ക്ഷേ, വിയോജിച്ചരെയും മാനിക്കുന്നതാണ് നാധിത്യത്തിന്റെ ത്വം. ന്തസാ പ്രതിമാണ് കെ.​സി. വേണുഗോപാ ത്തിത്.

വി.​ഡി. തീനെ ഭിന്ദിച്ചും പാട്ടി വിധേത്വം ത്തിച്ചുമുള്ള മാന്യമാ പ്രതിത്തിന് ട്ടും താമുണ്ടായില്ല. ത്ര രിമുണ്ടെങ്കിലും മേശ് ചെന്നിത്തയ്ക്കും പാട്ടിയെ ധിക്കരിച്ച പാന്പര്യമില്ല. മുറിവു ക്കേണ്ടിരും. നിയുക്ത മുഖ്യന്ത്രി വി.​ഡി. തീന്റെ പ്രതിവും ക്വയോടെയായിരുന്നു. ചെന്നിത്ത പ്രിങ്കനാ നേതാവാണെന്നും കെ.​സി. വേണുഗോപാ നിക്ക് പൂ പിന്തു കിയെന്നും ഞ്ഞ ദ്ദേഹം റ്റയ്ക്ക് ന്നും ചെയ്യാനാകില്ലെന്നും ടീമായി പ്രത്തിക്കമെന്നും കൂട്ടിച്ചേക്കുയും ചെയ്തു.

ക്കഴിഞ്ഞ 10 ദിത്തെ സംവികാങ്ങളി കോഗ്രസിനു ഠിക്കാനേറെയുണ്ട്. നീണ്ടകാലം ധികാമില്ലാതിരുന്നിട്ടും കിട്ടി ത്തി നേതാക്ക ങ്ങളുടെ വ്യക്തിതാത്പര്യങ്ങ പുത്തെടുത്തു. നേതാക്കളും രോക്ഷമായി ങ്കെടുത്ത തെരുവ്-​മൂമാധ്യ ക്കമൊക്കെ നാധിത്യത്തിന്റെ സൗന്ദര്യവും വിസ്മവുമായി വിഴുങ്ങാ ല്ലാരെയും കിട്ടിയെന്നു രില്ല.

മുഖ്യന്ത്രിപ്രഖ്യാത്തിനു പിന്നാലെ, ന്നലെ പിറായി വിനെ സിപിഎം പ്രതിക്ഷനേതാവായി തെഞ്ഞെടുക്കുയും ചെയ്തതോടെ പുതി നി ജീമാകുമെന്നുപ്പായി. ണ്ടുണ്ടങ്ങിരിക്കെ മുഖ്യന്ത്രിയെ പ്രതിക്ഷനേതാവും പ്രതിക്ഷനേതാവിനെ മുഖ്യന്ത്രിയുമാക്കിത് നാധിത്യത്തിനു മാത്രം സാധ്യമാ റ്റകുറ്റപ്പണിളാണ്. തിനിയുമുണ്ടാകും. മുഖ്യന്ത്രിക്കും പ്രതിക്ഷനേതാവിനും ങ്ങളുടേതാ ഭിപ്രാങ്ങളും രാഷ്‌​ട്രീവുമുണ്ട്.

ക്ഷേ, സംസ്ഥാത്തിന്റെ പ്രശ്നങ്ങളെ ടിമുടി റിയാവുന്ന ണ്ടുപേരും ക്രിയാത്മമായി രിച്ചാ മ്മുടെ പ്രതിന്ധി ങ്ങളായി മാറുമെന്നതി സംമില്ല. കേത്തിന് തു തി. സഹകരിക്കാവുന്ന  മേഖലകളിലൊക്കെ  പ്രതിപക്ഷം സഹകരിക്കണം .  അനാവശ്യ ഹർത്താലുകളും സമരമുറകളും ഒഴിവാക്കണം എം ഒരു പുതു കേരളം സൃഷ്ടിക്കാൻ എല്ലാവർക്കും  ഒരുമയോടെ സഹകരിക്കാം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: