Pages

Wednesday, December 24, 2025

രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവർ ആപത്ത് ക്ഷണിച്ചു വരുത്തുന്നു

 

രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവർ  ആപത്ത് ക്ഷണിച്ചു വരുത്തുന്നു



രാജ്യത്ത്   ഒരു ഇരട്ടത്താപ്പു നയംമാണ്  നടക്കുന്നത് . കഴിഞ്ഞവർഷം കേക്കുമായി പോയവർ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളെ ആക്രമിക്കുന്നു.  നിരോധിക്കുന്നു . ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണ് .മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നതിന്റെ വാർത്തകൾ പുറത്തുവരികയാണ്. സംഘപരിവാർ ശക്തികളാണ് എല്ലാ ആക്രമങ്ങൾക്കും പിന്നിലെന്നു മനസിലാകും

ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാക്കി. ഇതിൽനിന്നെല്ലാം കേരളം വിട്ടുനിൽക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാൽ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ തപാൽ ഓഫീസുകളിൽ ക്രിസ്മസ് ആഘോഷപരിപാടിയിൽആർഎസ്എസിന്റെഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ ഓഫീസുകളിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനുനേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്തുവന്നത്. കരോൾസംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അനുകൂല സംഘടനകൾ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുളുണ്ട്.



ഇത്തരം സംഭവങ്ങൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെയും, മതപരമായ വിവേചനംകാട്ടുന്ന സ്കൂളുകൾക്കെതിരെയും കർശന നടപടി ഉണ്ടാകും. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നു എന്നത്ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.

രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവരാണ് വിപ്രതിപത്തിവെച്ചുപുലർത്തുന്ന സംഘവരിവാർ. കഴിഞ്ഞവർഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചത്. 2025 ഏപ്രിൽ നാലിന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആർഎസ്എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടികൾ അടങ്ങുന്ന കരോള്സംഘത്തെ ആക്രമിച്ച സംഭവത്തില്ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

ഇന്നലെ രാത്രിയാണ് പുതുശ്ശേരി സുരഭിനഗര്എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രതിയും മറ്റുരണ്ടുപേരും ചേർന്ന് കരോൾ സംഘത്തെ ആക്രമിച്ചത്. കരോളിന് ഉപയോഗിച്ച ഡ്രമ്മില്സിപിഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഘത്തിന്റെ ബാൻഡ് സെറ്റും സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവസ്ഥലം രാത്രി തന്നെ സന്ദർശിച്ചു.

പാതിരാക്കുബാ ഴിഞ്ഞു. ത്ര നാളുക്കുശേമാണ് ത്ര ഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാത്രിയിലൂടെ നാംന്നത്! സ്വഗം ത്തോടും മാധാനം ശംസിച്ചതിന്റെ, രു ന്നുകാലിപ്പു കൊട്ടാങ്ങളെ പ്പെടുത്തിതിന്റെ, രിദ്രനും ളിനും ദിവാസിക്കും ത്രം നിഷേധിക്കപ്പെടുമെന്നു മുന്നറിയിപ്പു പ്പെട്ടതിന്റെ, വിടെയാണ് പിവിയെന്ന് ണ്ടുപിടിക്കാനും ശിപ്പിക്കാനും കൂങ്ങ തിന്റെ സംങ്ങളെയും രിവാങ്ങളെയും ച്ചതിന്റെയൊക്കെ കൂടിയാണ് ന്ന്.യൊക്കെ ത്തിക്കുന്പോഴും, ജ്ഞാനിളാ രാജാക്കന്മാരും നിഷ്കങ്കരാ ട്ടിരും പ്പെടെ കോടാനുകോടി നുഷ്യ ക്ഷനെ കാണാ ണ്ണിലെ പുക്കൂടും വിണ്ണിലെ ക്ഷത്രവും തെയുന്നു. വേട്ടയാലുളുടെ രാത്രിളിലും ഹിംയുടെയും സ്നേത്തിന്റെയും ഴികാട്ടുന്ന ക്ഷത്രത്തെമാത്രം പിന്തുരാം. ത്യുന്നങ്ങളി ദൈത്തിനു സ്തുതി, ഭൂമിയി ന്മസുള്ളക്കു മാധാനം!

സ്രാബ്‌​ങ്ങളുടെ സംയാത്രാധ്യേ നുഷ്യവംശം ശിച്ച മാധാത്തിന്റെ ഴിയായിരുന്നു ക്രിസ്തുവിന്റേത്. വാ തിന്റെ യിലിടാനും തിരിച്ചടിക്കാതിരിക്കാനും ള്ള ല്ലാത്തക്കു കൊടുക്കാനും ഞ്ഞുകൊണ്ട് സ്രത്തിലും ലീലി ടാക്കയിലും റുലേമിലും ന്ന ക്രിസ്തു നുഷ്യരുടെ ള്ളിലെ ന്മയെ പുത്തെടുക്കാനാണ് ശ്യപ്പെട്ടത്. കായായും ഴുപ്പുത്തും ഞ്ചരിച്ച ക്രിസ്തുവിനു പിന്നാലെ കൂടിതിലേറെയും ടിച്ചത്തപ്പെട്ടരും രിദ്രരും ത്സ്യത്തൊഴിലാളിളും ചുങ്കക്കാരും പാപിളും ഭിസാരിളുമായിരുന്നു.

ക്ഷേ, വെള്ളടിച്ച കുഴിമാങ്ങളും റ്റുള്ളരെ റിഞ്ഞുകൊല്ലാ ല്ലുമായി ക്കുന്നരും ധികാത്തിനുവേണ്ടി ന്തും ചെയ്യാ ടിക്കാത്ത ഴിതിക്കാരാ ണാധിളും ത്തെ ച്ചസ്ഥമാക്കിരും ചൂരും ങ്കാരിളുമൊക്കെ ക്രിസ്തു ത്തി ടിസ്ഥാമാറ്റത്തിനുള്ള ഹ്വാനം ഹിംയിലൂന്നിതെങ്കിലും ങ്ങളുടെ വേറുക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. മാണ് ക്രിസ്തുവിനെയും ന്റെ സുവിശേത്തെയും ന്മൂനം ചെയ്യുന്നതിനുള്ള -​രാഷ്‌​ട്രീ ഗൂഢാലോയിലേക്കു നീങ്ങിത്. ന്നും തൊക്കെ ത്തിക്കുന്പോ ക്രിസ്തുവിനെ ടുത്തറിഞ്ഞക്ക് തിമില്ല.

ധികാത്തിന്റെ പിത്തി വെറുപ്പും വിദ്വേവും വ്യാപിപ്പിച്ച് ക്രൈസ്തക്കെതിരേ തിരിയുന്നത് ഗോത്തി സ്‌​ലാമി തീവ്രവാദിളാണെങ്കി ന്ത്യയി ഹിന്ദുത്വ ഗീവാദിളാണ്. മാധാന്ദേശം വിളിച്ചോതുന്ന രു രോഗാനംപോലും ഹിക്കാ ക്കാകുന്നില്ല. സ്നേമ്മാങ്ങളുടെയും ധുത്തിന്റെയും ങ്കുയ്ക്ക ക്കു യ്പാണ്.

ക്രിസ്മസിന് ധി നിരോധിച്ച്, കുട്ടിളെപ്പോലും വെറുപ്പിന്റെ ളാക്കുന്ന ബിജെപി നേതാക്ക തേ ന്ത്യക്കു കുന്ന ന്ദേശം വായിക്കാ രാജ്യം വൈകിക്കഴിഞ്ഞു. പ്രാനാമുറിളിലെത്തി സ്ത്രീളെയും കുട്ടിളെയും ന്ധരെപ്പോലും ക്രമിക്കുന്നരുടെ ഹിംസാത്മയ്ക്കുമുന്നി ക്കാരു ച്ഛാനിച്ചുനിക്കുയാണ്. കൂങ്ങ യെ നിവീര്യമാക്കുന്പോ നിവും നീതിപീങ്ങളും ഹായിക്കാനെത്തുന്നില്ല.

ങ്ങ ണ്ടേ വിടെയുണ്ടായിരുന്നെന്നും റ്റുള്ള ങ്ങനെല്ലെന്നുമുള്ള വ്യാരിത്രം യ്ക്കുന്ന രാജ്യത്തെ വീണ്ടും വിജിക്കുയാണ്. കേത്തിലുമെത്തി. രോഗാനം പാടുന്നരെ ക്രമിക്കുന്ന ഭ്രാന്തരെ ന്യായീരിക്കാനും ളുണ്ട്; ത്തും പുത്തും. ക്രിസ്തുവും ക്രിസ്മസും ക്രിസ്ത്യാനിളുടേതു മാത്രല്ലെന്ന് രും തിരിച്ചറിഞ്ഞിട്ടില്ല. തിനെയൊക്കെ ന്യായീരിക്കുന്ന രാഷ്‌​ട്രീ വിധേ ക്രൈസ്തരിലുമുണ്ടെന്നതി തിയോക്തിയില്ല. ണ്ടായിരം ങ്ങക്കുമുന്പും -​രാഷ്‌​ട്രീ ഗൂഢാലോക്കാ കാര്യസാധ്യത്തിന് ളെ തെഞ്ഞത് ക്രിസ്തുവിന്റെ ശിഷ്യരിലായിരുന്നു. രിത്രം ത്തിക്കുന്പോഴും ക്ഷത്രഴിയേ ഞ്ചരിക്കു. സ്നേത്തിന്റെയും മാധാത്തിന്റെയും സുവിശേഷം റിയിക്കാ പ്രതിജ്ഞാദ്ധരായിരിക്കു.

പ്പെടേണ്ട, താ ത്തിനും വേണ്ടിയുള്ള ലി ദ്‌​വാത്ത. നിങ്ങക്കായി രു ക്ഷ, ക്രിസ്തു പിന്നിരിക്കുന്നു.” ന്നു ക്രിസ്മസാണ്; സ്രാബ്ദങ്ങക്കുശേവും രാഷ്‌​ട്രീ-​ വേഷം കെട്ടി മോത്തങ്ങക്കു വിഴുങ്ങാനാകാത്ത ലോത്തിന്റെ പ്രകാത്തിലേക്കു ക്കാം. കേന്ദ്രങ്ങളുടെയും ന്യായാങ്ങളുടെയും കൊട്ടാങ്ങളുടെയും പുത്ത്, ണ്ടാംരം പൗത്വത്തിന്റെ കാലിത്തൊഴുത്തി പിന്നനെ ജാതിയിലും ത്തിലുമുള്ള കോടാനുകോടി നുഷ്യക്കും ജീജാങ്ങക്കുമൊപ്പം കുന്പിടാം. വിദ്വേസംങ്ങളിലേക്കും വെളിച്ചമെത്തട്ടെ.എല്ലാവർക്കും  ക്രിസ്തുമസ്  ആശംസകൾ

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

 

 

 

 

 

 

 

 

 

 

No comments: