കല്ലട വലിയപള്ളി പെരുനാൾ -2018
പതിനേഴാം നൂറ്റാണ്ടിൽ അന്ത്യോക്യയിൽ വന്ന പരമഭക്തനും താപസ ശ്രഷ്ഠനും പുണ്യവാനുമായ പിതാവാണ് മോർ അന്ത്രയോസ് ബാവ. കുറുപ്പംപടി മർത്തമറിയം പള്ളിയിൽ താമസിച്ചിട്ടുണ്ട് . അതിനു ശേഷം ബാവ തെക്കൻ നാടുകളിലേക്ക് പോയി .... കല്ലടയിൽ എത്തിച്ചേർന്നു കല്ലടയാറ്റിൽ കുളിച്ചു കൊണ്ടിരിക്കെ കാൽ വഴുതി പുഴയിൽ വീണ് കാലം ചെയ്തു. കല്ലട പള്ളിയിൽ കബറടങ്ങി . കുംഭമാസം പതിനാറാം തീയതി ആ പുണ്യപിതാവിന്റെ ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരം കൊണ്ടാടുന്നു.
Prof. John Kurakar
No comments:
Post a Comment