Pages

Saturday, March 4, 2017

ആയൂരിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു; 30 പേർക്ക് പരിക്ക്



യൂരി ബസുകൾ കൂട്ടിയിടിച്ച്
  മൂന്നുപേ രിച്ചു; 30 പേക്ക് രിക്ക്


എംസി റോഡിൽ ആയൂർ- കൊട്ടാരക്കര റൂട്ടിൽ അകമണ്പാലത്തിന് സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകളടക്കം മൂന്നുപേർ മരിച്ചു. 30 ഓളം പേർക്കു പരിക്ക്. ഇതിൽ അഞ്ചു പേരുടെ നി ഗുരുതരമാണ്. പന്തളം സ്വദേശിയായ യുവാവാണ് അപകടത്തിൽ മരിച്ചിട്ടുള്ളതെന്നാണു പ്രാഥമികവിവരം. ഇയാളുടെ മറ്റു വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

പരിക്കേറ്റവരെ അഞ്ചൽ സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ, വാളകം മേഴ്സി ഹോസ്പിറ്റൽ, കൊട്ടാരക്കര താലൂക്ക് ആശുപത്രി, വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് തിരുവനന്തപുരം മെഡിക്കൽ കോളേജ്, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ ആയൂരിൽ നിന്ന് ഒരുകിലോമീറ്റർ അകലെ അകമണ്ചൂരാപാലത്തിനു സമീപമായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തുനിന്നും അങ്കമാലിയിലേക്ക് പോയ സൂപ്പർഫാസ്റ്റും പുനലൂരിൽ നിന്നും അഞ്ചൽ-വയയ്ക്കൽ വഴി ആറ്റിങ്ങലിലേക്കു പോയ ജനത എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപെട്ട രണ്ടുവാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നാണ് യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞത്.

Prof. John Kurakar

No comments: